വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി
Showing posts with label Harthals. Show all posts
Showing posts with label Harthals. Show all posts
Saturday, November 26, 2016
Saturday, November 19, 2016
കറൻസിമാറ്റം: സംശയാസ്പദമായ നിക്ഷേപകർക്ക് ഇൻകം ടാക്സ് നോട്ടീസ്
ന്യൂഡൽഹി: രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ സംശയാസ്പദമായ നിക്ഷേപങ്ങൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്ക് നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 133/6ആം വകുപ്പ് പ്രകാരം നോട്ടീസ് അയക്കുന്നത്.
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക് കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.
News Credita,Janmabhumi Daily.com
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക് കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.
News Credita,Janmabhumi Daily.com
Friday, October 14, 2016
ഇ പി ജയരാജൻ രാജി വച്ചു
തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തേത്തുടർന്ന് പ്രതിസന്ധിയിലായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചു. സ്ഥാനമേറ്റ് 142ആം ദിവസമാണ് ഇ.പി.ജയരാജൻ രാജി വയ്ക്കുന്നത്.
രാവിലെ പത്തു മണിയോടെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണ്ണായകമായ തീരുമാനത്തേത്തുടർന്ന് ജയരാജൻ രാജി വച്ചത്.
അനധികൃത നിയമനങ്ങളുടെ പേരിൽ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും കടുത്ത വിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ വിടുവായത്തം മുഖമുദ്രയാക്കിയതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കാണ് ജയരാജൻ തിരി കൊളുത്തിയത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നതിനാണ് രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.
അനധികൃത നിയമനവിവാദത്തേത്തുടർന്ന് ജയരാജനെതിരേ വിജിലൻസ് ത്വരിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെയും, സർക്കാരിന്റെയും മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ജയരാജനോട് രാജി ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർബന്ധിതമായത്.
വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ചിറ്റപ്പന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.
News Credit ,Janamtv.com
രാവിലെ പത്തു മണിയോടെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണ്ണായകമായ തീരുമാനത്തേത്തുടർന്ന് ജയരാജൻ രാജി വച്ചത്.
അനധികൃത നിയമനങ്ങളുടെ പേരിൽ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും കടുത്ത വിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ വിടുവായത്തം മുഖമുദ്രയാക്കിയതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കാണ് ജയരാജൻ തിരി കൊളുത്തിയത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നതിനാണ് രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.
അനധികൃത നിയമനവിവാദത്തേത്തുടർന്ന് ജയരാജനെതിരേ വിജിലൻസ് ത്വരിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെയും, സർക്കാരിന്റെയും മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ജയരാജനോട് രാജി ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർബന്ധിതമായത്.
വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ചിറ്റപ്പന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.
News Credit ,Janamtv.com
Tuesday, February 23, 2016
കശ്മീരിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ പളളികളിൽ നിന്ന് ഉയർന്നത് ഭീകരർക്കുള്ള വിജയാശംസകൾ
കശ്മീർ : പാമ്പോറിൽ ഭീകരർക്കെതിരെ സൈനികർ പോരാടുമ്പോൾ തൊട്ടടുത്ത പള്ളികളിൽ നിന്നെല്ലാം ഉയർന്നത് ഭീകരർക്ക് വിജയം നേർന്നു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ . ഫ്രെസ്റ്റേബാൽ ,ദ്രാംഗ്ബാൽ , കദ്ലാബാൽ, സെമ്പോര എന്നിവിടങ്ങളിലെ പള്ളികളിൽ നിന്നാണ് ലൗഡ് സ്പീക്കർ വഴി ഭീകരർക്ക് വിജയം ആശംസിച്ചത് .
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഇതിനോടൊപ്പം ഉയർന്നു . ഭീകരർക്കെതിരെയുള്ള പോരാട്ടത്തെ തടയാൻ നൂറുകണക്കിന് പേരാണ് സംഭവ സ്ഥലത്തെത്തിയത് . കണ്ണീർ വാതക പ്രയോഗം നടത്തിയും ലാത്തിച്ചാർജ്ജ് നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ സംഭവ സ്ഥലത്ത് നിന്ന് ഒഴിവാക്കിയത് .
വിഘടനവാദികളുടെ ശക്തി കേന്ദ്രങ്ങളായ ത്രാൽ തുടങ്ങിയ മേഖലകളിൽ ഭീകരരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കുകയാണ് . 48 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്ന് ഭീകരരെ വക വരുത്താനായത് .
ശ്രീനഗർ – ജമ്മു ദേശീയ പാതയിൽ സി ആർ പി എഫ് വാഹന വ്യൂഹത്തിന് നേരേ ഭീകരർ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത് . നാലു നിലക്കെട്ടിടത്തിൽ ഒളിച്ച ഭീകരരെ തുരത്താൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നിരുന്നു . രണ്ട് ക്യാപ്റ്റന്മാരുൾപ്പെടെ അഞ്ച്ച് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .
News Credits ,Janam Tv News
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഇതിനോടൊപ്പം ഉയർന്നു . ഭീകരർക്കെതിരെയുള്ള പോരാട്ടത്തെ തടയാൻ നൂറുകണക്കിന് പേരാണ് സംഭവ സ്ഥലത്തെത്തിയത് . കണ്ണീർ വാതക പ്രയോഗം നടത്തിയും ലാത്തിച്ചാർജ്ജ് നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ സംഭവ സ്ഥലത്ത് നിന്ന് ഒഴിവാക്കിയത് .
വിഘടനവാദികളുടെ ശക്തി കേന്ദ്രങ്ങളായ ത്രാൽ തുടങ്ങിയ മേഖലകളിൽ ഭീകരരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കുകയാണ് . 48 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്ന് ഭീകരരെ വക വരുത്താനായത് .
ശ്രീനഗർ – ജമ്മു ദേശീയ പാതയിൽ സി ആർ പി എഫ് വാഹന വ്യൂഹത്തിന് നേരേ ഭീകരർ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത് . നാലു നിലക്കെട്ടിടത്തിൽ ഒളിച്ച ഭീകരരെ തുരത്താൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നിരുന്നു . രണ്ട് ക്യാപ്റ്റന്മാരുൾപ്പെടെ അഞ്ച്ച് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .
News Credits ,Janam Tv News
Wednesday, February 17, 2016
വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട , വര്‍ഷത്തിനിടെ ഖജനാവിലേക്ക് എത്തിയത് 100 കോടി രൂപ
കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കസ്‌റ്റംസ് നടത്തിയ കള്ളക്കടത്ത് സ്വര്‍ണവേട്ടയില്‍ ഖജനാവിലേക്ക് എത്തിയത് 100 കോടി രൂപ. പ്രതിവര്‍ഷം ശരാശരി 150 കിലോ സ്വര്‍ണമാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ മാത്രം പിടികൂടുന്നത്. ഈ സ്വര്‍ണം ലേലം ചെയ്യുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 35 കോടി രൂപ ലഭിക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം 9500 കിലോ സ്വര്‍ണമാണ് നികുതി അടച്ച് കേരളത്തിലേക്കു കൊണ്ടുവന്നത്. കടത്തിക്കൊണ്ടുവന്ന 267 കിലോ സ്വര്‍ണം ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും പിടികൂടി.
കള്ളക്കടത്ത് സ്വര്‍ണം മലബാറിലെ വിവിധ ജില്ലകളിലേക്കാണ് ഒഴുകുന്നത്. കടത്തിക്കൊണ്ടുവരുന്ന 24 കാരറ്റ് സ്വര്‍ണം തൃശൂര്‍, കോഴിക്കോട്, മാഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍കിട ആഭരണശാലകളില്‍ എത്തിച്ച് ചെമ്പ് ചേര്‍ത്ത് 22 കാരറ്റാക്കി ജുവലറികളില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. പിടികൂടുന്ന സ്വര്‍ണം സ്വര്‍ണം വെയര്‍ഹൗസിലാണ് ആദ്യം സൂക്ഷിക്കുക. പിന്നീട് റിസര്‍വ് ബാങ്കിലേക്കു മാറ്റും. സ്വര്‍ണക്കടത്ത് കേസുകള്‍ക്ക് ആയുസ് ആറു മാസം മാത്രമാണ്. സ്വര്‍ണക്കടത്ത് പിടികൂടിയാല്‍ കസ്‌റ്റംസ് ആക്‌ട് പ്രകാരം ആറു മാസത്തിനകം തെളിവുകള്‍ കണ്ടെത്തി കുറ്റപത്രം നല്‍കണമെന്ന വ്യവസ്‌ഥയാണ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നത്.
പ്രധാന പ്രതികളെല്ലാം വിദേശ മലയാളികളായതാണ് കേസ് നടത്തിപ്പിലെ പ്രധാന പ്രതിസന്ധിയെന്ന് കസ്‌റ്റംസ് പറയുന്നു. കേസിലുള്‍പ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ കസ്‌റ്റംസ് നിയമത്തില്‍ പ്രത്യേക വകുപ്പില്ല. നികുതി വെട്ടിച്ച് നടത്തിയ സ്വര്‍ണക്കടത്ത് ആറു മാസത്തിനകം തെളിയിക്കാനാകാതെ വന്നാല്‍ പ്രതികള്‍ക്ക് കസ്‌റ്റംസിനെതിരെ കേസ് നല്‍കാമെന്ന വ്യവസ്‌ഥയും കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ ആറു മാസത്തിനകം അവസാനിപ്പിക്കുകയാണു പതിവെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ പറയുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്‍ഡ് ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെകുക്കണം. 20 ലക്ഷം രൂപയുടെ വരെ സ്വര്‍ണം പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് ഓഫീസില്‍നിന്ന് ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്‌ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ് കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുന്നത്.
രാജ്യത്ത് 2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ് കസ്‌റ്റംസിന്റെ ഔദ്യോഗിക കണക്ക്. ഇതിന് 1000 കോടിക്ക് മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ് കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണം.
നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ് ഇവിടെനിന്ന് പിടികൂടാറ്. ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത് സംഘങ്ങള്‍ ദുബായ്, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സ്വര്‍ണം നേപ്പാളിലെത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക്. കസ്‌റ്റംസ് നിരീക്ഷണം കുറവായതാണ് നേപ്പാളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ ആകര്‍ഷണം.
മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കണ്ട്‌ല തുറമുഖം, പശ്‌ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബായ്, തായ്‌ലന്‍ഡ് വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക് വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
News Credits,Mangalam Daily
കള്ളക്കടത്ത് സ്വര്‍ണം മലബാറിലെ വിവിധ ജില്ലകളിലേക്കാണ് ഒഴുകുന്നത്. കടത്തിക്കൊണ്ടുവരുന്ന 24 കാരറ്റ് സ്വര്‍ണം തൃശൂര്‍, കോഴിക്കോട്, മാഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍കിട ആഭരണശാലകളില്‍ എത്തിച്ച് ചെമ്പ് ചേര്‍ത്ത് 22 കാരറ്റാക്കി ജുവലറികളില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. പിടികൂടുന്ന സ്വര്‍ണം സ്വര്‍ണം വെയര്‍ഹൗസിലാണ് ആദ്യം സൂക്ഷിക്കുക. പിന്നീട് റിസര്‍വ് ബാങ്കിലേക്കു മാറ്റും. സ്വര്‍ണക്കടത്ത് കേസുകള്‍ക്ക് ആയുസ് ആറു മാസം മാത്രമാണ്. സ്വര്‍ണക്കടത്ത് പിടികൂടിയാല്‍ കസ്‌റ്റംസ് ആക്‌ട് പ്രകാരം ആറു മാസത്തിനകം തെളിവുകള്‍ കണ്ടെത്തി കുറ്റപത്രം നല്‍കണമെന്ന വ്യവസ്‌ഥയാണ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നത്.
പ്രധാന പ്രതികളെല്ലാം വിദേശ മലയാളികളായതാണ് കേസ് നടത്തിപ്പിലെ പ്രധാന പ്രതിസന്ധിയെന്ന് കസ്‌റ്റംസ് പറയുന്നു. കേസിലുള്‍പ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ കസ്‌റ്റംസ് നിയമത്തില്‍ പ്രത്യേക വകുപ്പില്ല. നികുതി വെട്ടിച്ച് നടത്തിയ സ്വര്‍ണക്കടത്ത് ആറു മാസത്തിനകം തെളിയിക്കാനാകാതെ വന്നാല്‍ പ്രതികള്‍ക്ക് കസ്‌റ്റംസിനെതിരെ കേസ് നല്‍കാമെന്ന വ്യവസ്‌ഥയും കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ ആറു മാസത്തിനകം അവസാനിപ്പിക്കുകയാണു പതിവെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്‍ പറയുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്‍ഡ് ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെകുക്കണം. 20 ലക്ഷം രൂപയുടെ വരെ സ്വര്‍ണം പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് ഓഫീസില്‍നിന്ന് ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്‌ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ് കേരളത്തിലേക്ക് സ്വര്‍ണം ഒഴുകുന്നത്.
രാജ്യത്ത് 2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ് കസ്‌റ്റംസിന്റെ ഔദ്യോഗിക കണക്ക്. ഇതിന് 1000 കോടിക്ക് മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ് കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണം.
നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ് ഇവിടെനിന്ന് പിടികൂടാറ്. ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത് സംഘങ്ങള്‍ ദുബായ്, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സ്വര്‍ണം നേപ്പാളിലെത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക്. കസ്‌റ്റംസ് നിരീക്ഷണം കുറവായതാണ് നേപ്പാളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ ആകര്‍ഷണം.
മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കണ്ട്‌ല തുറമുഖം, പശ്‌ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബായ്, തായ്‌ലന്‍ഡ് വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക് വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
News Credits,Mangalam Daily
Thursday, October 29, 2015
'മാണി 25 ലക്ഷം കോഴ വാങ്ങി' : വിന്‍സന്‍ പോള്‍ കേസ് അട്ടിമറിച്ചു
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്ക് എതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. രണ്ടു തവണയായി മാണി 25 ലക്ഷം കോഴ വാങ്ങിയെന്ന വിജിലന്‍സ് എസ്.പി: ആര്‍. സുകേശന്റെ റിപ്പോര്‍ട്ട് ശരിവച്ച കോടതി വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ് ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന് കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത് അന്വേഷണോദ്യോഗസ്‌ഥന്‍ എസ്.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന് വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന് വിജിലന്‍സ് ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രമാണ് അദ്ദേഹത്തിന് അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട് കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച് 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ജോണ്‍ കല്ലാട്ട് 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച് 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ് 50 ലക്ഷം രൂപ പണപ്പിരിവ് നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത് മാര്‍ച്ച് 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ് ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ് ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ് രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന് ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച് 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ് നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച് ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
News Credits,Janamtv News
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ് ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന് കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത് അന്വേഷണോദ്യോഗസ്‌ഥന്‍ എസ്.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന് വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന് വിജിലന്‍സ് ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ മാത്രമാണ് അദ്ദേഹത്തിന് അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട് കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച് 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ജോണ്‍ കല്ലാട്ട് 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച് 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ് 50 ലക്ഷം രൂപ പണപ്പിരിവ് നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത് മാര്‍ച്ച് 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ് ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ് ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ് രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന് ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച് 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ് നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച് ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
News Credits,Janamtv News
Wednesday, July 1, 2015
Kerala assembly bypoll: Rising BJP is a threat for Left - CPM may see a Bengal-like situation in Kerala
A five-fold leap in votes for BJP in an assembly by-election in Kerala has made the poll results noteworthy, nationally. If this trend continues CPM may see a Bengal-like situation in Kerala — a big erosion of votes and cadre confidence resulting in electoral marginalisation. Despite a terribly sullied image and track record of scandals, ruling Congress won the Aruvikkara bypolls in Thiruvananthapuram district with a margin of 10,000 votes because instead of CPM, the anti-incumbency votes went to BJP. What is shocking is the number of votes BJP polled: 34,145 up from 7,690 votes in 2011 assembly polls or 14,890 in 2014 Lok Sabha election. This new trend in the short term helps Congress win elections but in the long term will make BJP a major force in Kerala.
The Sangh Parivar could never open its account in Kerala even when it began winning in neighbouring Tamil Nadu since 1984. All that is changing. In the last Lok Sabha polls, veteran O Rajagopal of BJP almost won the Thiruvananthapuram seat losing to Shashi Tharoor by just 14, 501 votes. The Left candidate, Bennett Abraham, was a poor third. That result was attributed to the Modi wave. But a closer look would reveal that most of the anti-incumbency votes against the Congress-led United Democratic Front government actually went the BJP way. Sure, when BJP polls the anti-government votes, Congress gains keeping its base intact. But, it doesn’t take long for BJP to reach the tipping point.
Sensing an opportunity now, BJP fielded Rajagopal in the bypolls too. Though BJP did not come second, the result proved it is gaining hugely at the expense of the Left. In comparison to the 2011 elections, about 34,000 more votes were polled and most of these new votes have gone to BJP because Congress and the Left have merely retained their earlier tallies.
So, the real story of this bypoll is the decline of CPM which has certain similarities with the Left’s debilitating losses in Bengal. Apart from the 35-year-old anti-incumbency, the Left in Bengal faced a serious crisis of credibility when it ordered the police to fire at people opposed to forcible land acquisition. The tide turned completely when after the Rizwanur Rahman murder, the Muslims felt that Marxists only want their votes and not their lives. When the core vote bank of the Left — the poor, the minorities and the marginalized — shifted their allegiance, party villages became inaccessible fortresses of Trinamool Congress.
Asimilar process has begun in Kerala. Congress-led UDF is seen as a minority conglomerate. It is led by a Christian, with allies Muslim League and Kerala Congress representing the interests of their respective clergy. For long, CPM was the biggest Hindu party in Kerala with leaders, though godless, hailing from the influential Ezhava and Nair communities. The other backward class Ezhavas are the single largest community in the state and CPM has not been able to nurture a new leader from this community that has traditionally supported the party. The biggest mass leader of Kerala now is undoubtedly, the 92-year-old VS Achuthananthan, an Ezhava. But every time CPM attacks Achuthananthan, it invariably pushes Ezhavas away from the party.
It is in this context, BJP becomes the party of choice for Hindus, primarily upper caste Nairs and also OBCs like Ezhavas. Just as the core voters deserted CPM in Bengal, if Nairs and Ezhavas vote for BJP as Hindus against minority consolidation within the UDF, the Left could get hit badly in Kerala.
News Credits ET July 1 2015
The Sangh Parivar could never open its account in Kerala even when it began winning in neighbouring Tamil Nadu since 1984. All that is changing. In the last Lok Sabha polls, veteran O Rajagopal of BJP almost won the Thiruvananthapuram seat losing to Shashi Tharoor by just 14, 501 votes. The Left candidate, Bennett Abraham, was a poor third. That result was attributed to the Modi wave. But a closer look would reveal that most of the anti-incumbency votes against the Congress-led United Democratic Front government actually went the BJP way. Sure, when BJP polls the anti-government votes, Congress gains keeping its base intact. But, it doesn’t take long for BJP to reach the tipping point.
Sensing an opportunity now, BJP fielded Rajagopal in the bypolls too. Though BJP did not come second, the result proved it is gaining hugely at the expense of the Left. In comparison to the 2011 elections, about 34,000 more votes were polled and most of these new votes have gone to BJP because Congress and the Left have merely retained their earlier tallies.
So, the real story of this bypoll is the decline of CPM which has certain similarities with the Left’s debilitating losses in Bengal. Apart from the 35-year-old anti-incumbency, the Left in Bengal faced a serious crisis of credibility when it ordered the police to fire at people opposed to forcible land acquisition. The tide turned completely when after the Rizwanur Rahman murder, the Muslims felt that Marxists only want their votes and not their lives. When the core vote bank of the Left — the poor, the minorities and the marginalized — shifted their allegiance, party villages became inaccessible fortresses of Trinamool Congress.
Asimilar process has begun in Kerala. Congress-led UDF is seen as a minority conglomerate. It is led by a Christian, with allies Muslim League and Kerala Congress representing the interests of their respective clergy. For long, CPM was the biggest Hindu party in Kerala with leaders, though godless, hailing from the influential Ezhava and Nair communities. The other backward class Ezhavas are the single largest community in the state and CPM has not been able to nurture a new leader from this community that has traditionally supported the party. The biggest mass leader of Kerala now is undoubtedly, the 92-year-old VS Achuthananthan, an Ezhava. But every time CPM attacks Achuthananthan, it invariably pushes Ezhavas away from the party.
It is in this context, BJP becomes the party of choice for Hindus, primarily upper caste Nairs and also OBCs like Ezhavas. Just as the core voters deserted CPM in Bengal, if Nairs and Ezhavas vote for BJP as Hindus against minority consolidation within the UDF, the Left could get hit badly in Kerala.
News Credits ET July 1 2015
Tuesday, June 30, 2015
ചരിത്രം കുറിച്ച് ബി.ജെ.പി. - BJP Emerges as the Single largest Party in Vote Share
With a five-fold increase in vote share vis-a-vis its performance in the assembly election of 2011, the BJP has staged a stunning performance in Aruvikkara by-election.
The BJP seems to have surged ahead at the cost of CPI (M), which is considered to be Kerala’s largest beneficiary of Hindu votes.
Although he finished third in the contest, BJP candidate O Rajagopal has gained 34,145 votes against the party’s then tally of 7,694 votes in 2011. A look at the vote share of various parties shows that only BJP has increased its vote share. The polled votes of Congress and CPI (M) remain almost at the same level when compared to the votes these two parties had got in 2011.
The huge increase in BJP’s vote share is mainly attributed to O Rajagopal, who is the most popular poll face of the saffron brigade in Kerala. In the recent elections, he had a history of suddenly jacking up the BJP vote share wherever he had contested. BJP had emerged second in Thiruvananthapuram LS elections in 2014 when Rajagopal had contested. At Aruvikkara also, the Rajagopal factor has worked mainly spoiling the CPI (M)’s prospects.
രണ്ടു വിജയങ്ങളാണ് അരുവിക്കരയില്‍ ആഘോഷിക്കപ്പെടുന്നത്. ഒന്ന് സ്വാഭാവികമായും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന്റെ കെ.എസ്. ശബരിനാഥന്റേത്. രണ്ടാമത്തേത്, മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ചരിത്രം കുറിച്ച ബി.ജെ.പിയുടെ ഒ.രാജഗോപാലിന്റേത്. ഒരുപക്ഷേ, ശബരിനാഥിന്റെ വിജയത്തേക്കാള്‍ അരുവിക്കരയ്ക്കപ്പുറം കേരള രാഷ്ട്രീയം നാളെ മുതല്‍ ചര്‍ച്ച ചെയ്യുന്നത് രാജഗോപാലിന്റെ മുന്നേറ്റമായിരിക്കും. നാലു വര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ടും ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14890 വോട്ടും നേടിയ ബി.ജെ.പി. ഒ.രാജഗോപാല്‍ എന്ന കരുത്തന്റെ ബലത്തില്‍ ഇക്കുറി നേടിയത് 34145 വോട്ടാണ്. ഒരൊറ്റ വര്‍ഷം കൊണ്ട് ബി.ജെ.പി.യുടെ വോട്ടിലുണ്ടായത് 19255 വോട്ടിന്റെ വര്‍ധന. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫിന്റെ എം. വിജയകുമാറിനേക്കാള്‍ 12175 വോട്ടിന്റെ കുറവ് മാത്രമാണ് രാജഗോപാലിനുണ്ടായിരിക്കുന്നത്.
കാസര്‍ക്കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ക്കോട് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി. മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ രാജഗോപാല്‍ തന്നെ നേമം തിരഞ്ഞെടുപ്പില്‍ 43661 വോട്ടും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ 30507 വോട്ടും നേടിയിരുന്നു. ഇതില്‍ നേമത്ത് യു.ഡി.എഫിനെ പിന്തള്ളി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 6415 വോട്ടിനാണ് അന്ന് സി.പി.എമ്മിന്റെ വി.ശിവന്‍കുട്ടിയോട് രാജഗോപാല്‍ പരാജയപ്പെട്ടത്.
തിരുവനന്തപുരം എന്നും ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരം മണ്ഡലം ഉള്‍പ്പെടുന്ന നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇതില്‍ നേമത്തും കഴക്കൂട്ടത്തും വന്‍ ഭൂരിപക്ഷവും നേടി. തലസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് ബി.ജെ.പി.യുടെ മുന്നേറ്റമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഈ പ്രതിഭാസം ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കുന്നു എന്ന സൂചനയാണ് അരുവിക്കര നല്‍കുന്നത്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇരു മുന്നികളുടെയും വോട്ടുകളിലേയ്ക്ക് ബി.ജെ.പി. കടന്നുകയറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം ഇരു മുന്നണികളും പരസ്യമായി തന്നെ സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് തന്നെ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് വന്‍തോതില്‍ പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചത് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.എസ്. ഗിരിജകുമാരിയായിരുന്നു. ഇത്തവണ പലയിടത്തും ബി.ജെ.പി.യുടെ ബൂത്തുതല പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍പിടിക്കാന്‍ മുന്‍ സി.പി.എം. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് അരുവിക്കരയില്‍ കണ്ട രാജഗോപാലിന്റെ ചരിത്ര മുന്നേറ്റം. ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ പല കക്ഷികളെ കൂട്ടിക്കെട്ടിയ രണ്ട് മുന്നണികള്‍ക്കുമെതിരെ ബി.ജെ.പി. ഒറ്റയ്ക്ക് നേടി 34145 വോട്ടിന് വിജയത്തോളം തന്നെ തിളക്കമുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ കുതിപ്പ് നടത്താനുള്ള അസുലഭാവസരമാണ് അരുവിക്കര ബി.ജെ.പി.ക്ക് ഒരുക്കിക്കൊടുത്തത്. അരുവിക്കര രാഷ്ട്രീയ കേരളത്തിന് നല്‍കുന്ന വിലപ്പെട്ട സൂചനയും ഇതുതന്നെ.
The BJP seems to have surged ahead at the cost of CPI (M), which is considered to be Kerala’s largest beneficiary of Hindu votes.
Although he finished third in the contest, BJP candidate O Rajagopal has gained 34,145 votes against the party’s then tally of 7,694 votes in 2011. A look at the vote share of various parties shows that only BJP has increased its vote share. The polled votes of Congress and CPI (M) remain almost at the same level when compared to the votes these two parties had got in 2011.
The huge increase in BJP’s vote share is mainly attributed to O Rajagopal, who is the most popular poll face of the saffron brigade in Kerala. In the recent elections, he had a history of suddenly jacking up the BJP vote share wherever he had contested. BJP had emerged second in Thiruvananthapuram LS elections in 2014 when Rajagopal had contested. At Aruvikkara also, the Rajagopal factor has worked mainly spoiling the CPI (M)’s prospects.
രണ്ടു വിജയങ്ങളാണ് അരുവിക്കരയില്‍ ആഘോഷിക്കപ്പെടുന്നത്. ഒന്ന് സ്വാഭാവികമായും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന്റെ കെ.എസ്. ശബരിനാഥന്റേത്. രണ്ടാമത്തേത്, മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ചരിത്രം കുറിച്ച ബി.ജെ.പിയുടെ ഒ.രാജഗോപാലിന്റേത്. ഒരുപക്ഷേ, ശബരിനാഥിന്റെ വിജയത്തേക്കാള്‍ അരുവിക്കരയ്ക്കപ്പുറം കേരള രാഷ്ട്രീയം നാളെ മുതല്‍ ചര്‍ച്ച ചെയ്യുന്നത് രാജഗോപാലിന്റെ മുന്നേറ്റമായിരിക്കും. നാലു വര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ടും ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14890 വോട്ടും നേടിയ ബി.ജെ.പി. ഒ.രാജഗോപാല്‍ എന്ന കരുത്തന്റെ ബലത്തില്‍ ഇക്കുറി നേടിയത് 34145 വോട്ടാണ്. ഒരൊറ്റ വര്‍ഷം കൊണ്ട് ബി.ജെ.പി.യുടെ വോട്ടിലുണ്ടായത് 19255 വോട്ടിന്റെ വര്‍ധന. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫിന്റെ എം. വിജയകുമാറിനേക്കാള്‍ 12175 വോട്ടിന്റെ കുറവ് മാത്രമാണ് രാജഗോപാലിനുണ്ടായിരിക്കുന്നത്.
കാസര്‍ക്കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ക്കോട് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി. മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ രാജഗോപാല്‍ തന്നെ നേമം തിരഞ്ഞെടുപ്പില്‍ 43661 വോട്ടും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ 30507 വോട്ടും നേടിയിരുന്നു. ഇതില്‍ നേമത്ത് യു.ഡി.എഫിനെ പിന്തള്ളി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 6415 വോട്ടിനാണ് അന്ന് സി.പി.എമ്മിന്റെ വി.ശിവന്‍കുട്ടിയോട് രാജഗോപാല്‍ പരാജയപ്പെട്ടത്.
തിരുവനന്തപുരം എന്നും ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരം മണ്ഡലം ഉള്‍പ്പെടുന്ന നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇതില്‍ നേമത്തും കഴക്കൂട്ടത്തും വന്‍ ഭൂരിപക്ഷവും നേടി. തലസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് ബി.ജെ.പി.യുടെ മുന്നേറ്റമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഈ പ്രതിഭാസം ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കുന്നു എന്ന സൂചനയാണ് അരുവിക്കര നല്‍കുന്നത്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇരു മുന്നികളുടെയും വോട്ടുകളിലേയ്ക്ക് ബി.ജെ.പി. കടന്നുകയറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം ഇരു മുന്നണികളും പരസ്യമായി തന്നെ സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് തന്നെ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് വന്‍തോതില്‍ പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചത് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.എസ്. ഗിരിജകുമാരിയായിരുന്നു. ഇത്തവണ പലയിടത്തും ബി.ജെ.പി.യുടെ ബൂത്തുതല പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍പിടിക്കാന്‍ മുന്‍ സി.പി.എം. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് അരുവിക്കരയില്‍ കണ്ട രാജഗോപാലിന്റെ ചരിത്ര മുന്നേറ്റം. ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ പല കക്ഷികളെ കൂട്ടിക്കെട്ടിയ രണ്ട് മുന്നണികള്‍ക്കുമെതിരെ ബി.ജെ.പി. ഒറ്റയ്ക്ക് നേടി 34145 വോട്ടിന് വിജയത്തോളം തന്നെ തിളക്കമുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ കുതിപ്പ് നടത്താനുള്ള അസുലഭാവസരമാണ് അരുവിക്കര ബി.ജെ.പി.ക്ക് ഒരുക്കിക്കൊടുത്തത്. അരുവിക്കര രാഷ്ട്രീയ കേരളത്തിന് നല്‍കുന്ന വിലപ്പെട്ട സൂചനയും ഇതുതന്നെ.
Monday, June 29, 2015
അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം: അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതാണെന്ന് ഒ. രാജഗോപാല്‍. ഇനി വരുന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്.
രണ്ടാം സ്‌ഥാനത്ത് എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞുവെന്ന് സംസ്‌ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ് ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്. മുന്‍വര്‍ഷം 7,694 വോട്ടാണ് അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്.
രണ്ടാം സ്‌ഥാനത്ത് എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞുവെന്ന് സംസ്‌ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ് ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്. മുന്‍വര്‍ഷം 7,694 വോട്ടാണ് അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara
Saturday, June 13, 2015
കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിൽ - Janamtv News
കൊച്ചി : മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും തുറമുഖവുമോക്കെയായി മുഖം മിനുക്കുമ്പോഴും കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജനം ഇപ്പോഴും അശാസ്ത്രീയം തന്നെയെന്ന് ജനം ടിവി നടത്തിയ അന്വേഷണത്തിൽ തെളിയുന്നു .ഏഴ് ലക്ഷത്തോളം പേര്‍ സ്ഥിരമായി ജീവിക്കുന്ന കൊച്ചി നഗരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിലും, ജനവാസ കേന്ദ്രങ്ങളിലും, പരിസരത്തെ ഗ്രാമങ്ങളിലും.ഭരണാധികാരികളാകട്ടെ ഇതിനു നേരെ കണ്ണടക്കുകയാണ്.
കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നറിയാൻ രാത്രി വൈകി മാത്രം റോഡില്‍ പ്രത്യക്ഷപ്പെടുന്ന കക്കൂസ് മാലിന്യ ടാങ്കറുകളെ പിന്തുടര്‍ന്ന ജനം ടിവി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു .ഗുണ്ടാ സംഘങ്ങളുടെ കാവലില്‍ ടാങ്കറുകള്‍ നഗര പരിസരത്തെ ഗ്രാമങ്ങളിലേക്ക്..പിന്നെ ഗ്രാമത്തിന്റെ വിജനതയിലും ജലസ്രോതസുകളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം ഒഴുക്കിയ ശേഷം അടുത്ത ലോഡിനായി നഗരത്തിലേക്ക് ..
മറ്റൊരു കാഴ്ച ചില കക്കൂസ് മാലിന്യ ടാങ്കറുകള്‍ കൊച്ചിയുടെ പ്രധാന കുടി വെള്ള സ്രോതസായ പെരിയാറിലും അതിന്റെ കൈവഴികളിലും മാലിന്യം തള്ളുന്നു എന്നതാണ്..ഇങ്ങനെ വിഷമയമാക്കുന്ന ജലമാണ്,നാമമാത്രമായ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം നഗരവാസികള്‍ക്ക് കുടിവെള്ളമായി എത്തുന്നതും...കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൊച്ചി നഗരസഭാ എന്ത് ചെയ്യുന്നു എന്നറിയാൻ നഗരസഭയെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി അതിലും വിചിത്രം. ഇത്രയധികം ജന സാന്ദ്രതയുള്ള കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല.
ഇത്തരം മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ആരെയും ചുമതലപ്പെടുത്തുകയോ ലൈസന്‍സ് നല്കുകകയോ ചെയ്തിട്ടില്ല ..ലക്ഷക്കണക്കിനു മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ നാളിത് വരെ ചിന്തിച്ചിട്ടില്ലെന്നു സാരം..രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യ ടാങ്കറുകള്‍ നഗര ഗ്രാമ ഭേദമില്ലാതെ രോഗങ്ങള്‍ പരത്തുമ്പോള്‍ നഗരസഭ ഉറക്കം തുടരുകയാണ് ..
കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ജല സ്രോതസുകളില്‍ തള്ളുന്നതും തുടര്‍ന്ന് അത് കുടി വെള്ളത്തില്‍ കലരുന്നതും കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ട്ടിക്കപ്പെടുന്നത്.ഇതില്‍ നടപടിയെടുക്കേണ്ട വിവിധ വകുപ്പുകള്‍ തികഞ്ഞ ഉദാസീന മനോഭാവമാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്.
ഭക്ഷണവും പാര്‍പ്പിടവും പോലെ തന്നെ വിസര്‍ജ്യവും നിര്‍മാര്‍ജനവും ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്ന സത്യം കൊച്ചി നഗര സഭ ഇനി എന്ന് മനസിലാക്കും ?.നഗരത്തിലെ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നഗരസഭാ മേധാവിക്ക് പതിവ് പല്ലവി.നഗരത്തിലെ കുടിവെള്ള സ്രോതസായ പുഴകളില്‍ കക്കൂസ് മാലിന്യം ഒഴുക്കി ,ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുന്ന നടപടിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
എതിര്‍ക്കുന്നവരെ പ്രതിരോധിക്കാനായി മാരകായുധങ്ങൾ വഹിച്ച ഗുണ്ടകളുടെ അകമ്പടിയോടെയാണ് മാലിന്യ ടാങ്കറുകള്‍ യഥേഷ്ടം വിഹരിക്കുന്നത്.മനുഷ്യരുടെ ആരോഗ്യത്തിനു വില പേശി ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസ് ആയി ഇത് മാറിക്കഴിഞ്ഞു .ചെറിയ ട്രാഫിക് നിയമലംഘനത്തിന് പോലും പിഴ ഈടാക്കുന്ന പോലീസ് പക്ഷെ ഇതൊന്നും കണ്ട മട്ടില്ല.നിരീക്ഷണം കൈമടക്കിന് വഴങ്ങുമെന്ന് വ്യക്തം.ജലാശയങ്ങള്‍ മലിനമാക്കിയാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാമെന്ന് അറിയാത്തവരല്ല ഇവര്‍.
പെരിയാറിലുൾപ്പെടെ കൊച്ചിയിലെ ജലാശയങ്ങളില്‍ വര്‍ധിച്ചു വരുന്ന കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിലവിലുള്ള സംവിധാനങ്ങളൊന്നും പോരെന്നിരിക്കെ ,ഈ മാലിന്യ ടാങ്കറുകള്‍ വിതക്കുന്ന ദുരന്തത്തിന്റെ ഭീകരത ഊഹിക്കാവുന്നതെയുള്ളു.മനുഷ്യ വിസര്‍ജ്യം പുഴയില്‍ തള്ളുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്തതായി എവിടെയും രേഖയില്ല.വിവിധ വകുപ്പുകള്‍ പരസ്പരം പഴി ചാരിയും കൈ കഴുകിയും പ്രശനത്തില്‍ നിന്ന് വഴിമാറുമ്പോള്‍,മാഫിയയുടെ പിന്‍ബലത്തോടെ മാലിന്യ ടാങ്കറുകള്‍ നഗരത്തില്‍ അങ്ങോളം ഇങ്ങോളം ചീറിപ്പായുന്നു. Article credits
JanamTv,14/06/2015
കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നറിയാൻ രാത്രി വൈകി മാത്രം റോഡില്‍ പ്രത്യക്ഷപ്പെടുന്ന കക്കൂസ് മാലിന്യ ടാങ്കറുകളെ പിന്തുടര്‍ന്ന ജനം ടിവി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു .ഗുണ്ടാ സംഘങ്ങളുടെ കാവലില്‍ ടാങ്കറുകള്‍ നഗര പരിസരത്തെ ഗ്രാമങ്ങളിലേക്ക്..പിന്നെ ഗ്രാമത്തിന്റെ വിജനതയിലും ജലസ്രോതസുകളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം ഒഴുക്കിയ ശേഷം അടുത്ത ലോഡിനായി നഗരത്തിലേക്ക് ..
മറ്റൊരു കാഴ്ച ചില കക്കൂസ് മാലിന്യ ടാങ്കറുകള്‍ കൊച്ചിയുടെ പ്രധാന കുടി വെള്ള സ്രോതസായ പെരിയാറിലും അതിന്റെ കൈവഴികളിലും മാലിന്യം തള്ളുന്നു എന്നതാണ്..ഇങ്ങനെ വിഷമയമാക്കുന്ന ജലമാണ്,നാമമാത്രമായ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം നഗരവാസികള്‍ക്ക് കുടിവെള്ളമായി എത്തുന്നതും...കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൊച്ചി നഗരസഭാ എന്ത് ചെയ്യുന്നു എന്നറിയാൻ നഗരസഭയെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി അതിലും വിചിത്രം. ഇത്രയധികം ജന സാന്ദ്രതയുള്ള കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല.
ഇത്തരം മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ആരെയും ചുമതലപ്പെടുത്തുകയോ ലൈസന്‍സ് നല്കുകകയോ ചെയ്തിട്ടില്ല ..ലക്ഷക്കണക്കിനു മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ നാളിത് വരെ ചിന്തിച്ചിട്ടില്ലെന്നു സാരം..രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യ ടാങ്കറുകള്‍ നഗര ഗ്രാമ ഭേദമില്ലാതെ രോഗങ്ങള്‍ പരത്തുമ്പോള്‍ നഗരസഭ ഉറക്കം തുടരുകയാണ് ..
കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ജല സ്രോതസുകളില്‍ തള്ളുന്നതും തുടര്‍ന്ന് അത് കുടി വെള്ളത്തില്‍ കലരുന്നതും കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ട്ടിക്കപ്പെടുന്നത്.ഇതില്‍ നടപടിയെടുക്കേണ്ട വിവിധ വകുപ്പുകള്‍ തികഞ്ഞ ഉദാസീന മനോഭാവമാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്.
ഭക്ഷണവും പാര്‍പ്പിടവും പോലെ തന്നെ വിസര്‍ജ്യവും നിര്‍മാര്‍ജനവും ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്ന സത്യം കൊച്ചി നഗര സഭ ഇനി എന്ന് മനസിലാക്കും ?.നഗരത്തിലെ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നഗരസഭാ മേധാവിക്ക് പതിവ് പല്ലവി.നഗരത്തിലെ കുടിവെള്ള സ്രോതസായ പുഴകളില്‍ കക്കൂസ് മാലിന്യം ഒഴുക്കി ,ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുന്ന നടപടിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
എതിര്‍ക്കുന്നവരെ പ്രതിരോധിക്കാനായി മാരകായുധങ്ങൾ വഹിച്ച ഗുണ്ടകളുടെ അകമ്പടിയോടെയാണ് മാലിന്യ ടാങ്കറുകള്‍ യഥേഷ്ടം വിഹരിക്കുന്നത്.മനുഷ്യരുടെ ആരോഗ്യത്തിനു വില പേശി ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസ് ആയി ഇത് മാറിക്കഴിഞ്ഞു .ചെറിയ ട്രാഫിക് നിയമലംഘനത്തിന് പോലും പിഴ ഈടാക്കുന്ന പോലീസ് പക്ഷെ ഇതൊന്നും കണ്ട മട്ടില്ല.നിരീക്ഷണം കൈമടക്കിന് വഴങ്ങുമെന്ന് വ്യക്തം.ജലാശയങ്ങള്‍ മലിനമാക്കിയാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാമെന്ന് അറിയാത്തവരല്ല ഇവര്‍.
പെരിയാറിലുൾപ്പെടെ കൊച്ചിയിലെ ജലാശയങ്ങളില്‍ വര്‍ധിച്ചു വരുന്ന കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിലവിലുള്ള സംവിധാനങ്ങളൊന്നും പോരെന്നിരിക്കെ ,ഈ മാലിന്യ ടാങ്കറുകള്‍ വിതക്കുന്ന ദുരന്തത്തിന്റെ ഭീകരത ഊഹിക്കാവുന്നതെയുള്ളു.മനുഷ്യ വിസര്‍ജ്യം പുഴയില്‍ തള്ളുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്തതായി എവിടെയും രേഖയില്ല.വിവിധ വകുപ്പുകള്‍ പരസ്പരം പഴി ചാരിയും കൈ കഴുകിയും പ്രശനത്തില്‍ നിന്ന് വഴിമാറുമ്പോള്‍,മാഫിയയുടെ പിന്‍ബലത്തോടെ മാലിന്യ ടാങ്കറുകള്‍ നഗരത്തില്‍ അങ്ങോളം ഇങ്ങോളം ചീറിപ്പായുന്നു. Article credits
JanamTv,14/06/2015
Thursday, April 9, 2015
ജനജീവിതം ദുസഹം,ഭരണം നിലച്ചു
തിരുവനന്തപുരം: ഭരണനേതൃത്വവും പ്രതിപക്ഷവും ഉദ്യോഗസ്‌ഥരും അഴിമതിക്കഥകളുടെയും വിവാദങ്ങളുടെയും പിന്നാലെയായതോടെ സംസ്‌ഥാനത്ത് ഭരണം നിശ്‌ചലം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍ ആഭ്യന്തര കലഹവും രൂക്ഷം. വിവാദങ്ങളുടെ മറപിടിച്ച് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചതോടെ ജനജീവിതം ദുസ്സഹം.
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക് വന്‍തോതില്‍ ഫീസ് ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. ഇവ പായ്‌ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ് ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ് അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്. ജനശ്രദ്ധ തിരിക്കാനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു.കോഴ, അഴിമതി, വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന് ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ് വേണ്ടിവന്നത്. സമരം ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്‌ക്ക് ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയത് പൊതുവിപണിയില്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ് കാലിയാകുകയാണ്. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്‌ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല. നാടുനീളെ തെരുവുനായ്‌ക്കളുടെ ആക്രമണം. പട്ടി കടിച്ച് ആശുപത്രിയില്‍ എത്തിയാല്‍ മരുന്നില്ലെന്നു മറുപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്‌ഥാനത്ത് യാതൊരുവിധ ഭരണസ്‌തംഭനവുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്, ജാമ്യച്ചീട്ട്, മുക്‌ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ് ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്‌ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട് എഴുതിയിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത് ഏകദേശം ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച് ഉടമ്പടി രജിസ്‌റ്റര്‍ ചെയ്യുകയും വേണം.ഭൂനികുതി അടയ്‌ക്കാന്‍ വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനയാണ്. 16 സെന്റ് ഭൂമിക്ക് 2014-15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015-16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ് ഇത്. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ് വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല് സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്. റബറും നെല്ലും സംഭരിക്കാന്‍ വിലസ്‌ഥിരതാ ഫണ്ടിന് 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. നെല്ല് കിട്ടാനില്ലെന്നു പറഞ്ഞാണ് അരിക്കു വില കയറുന്നത്. കിലോയ്‌ക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാനാണ് 300 കോടി നീക്കിവച്ചിരിക്കുന്നത്. റബര്‍ സംഭരണം എങ്ങുമെത്താത്തതിനാല്‍ റബര്‍വില ഇടിയുകയാണ്. കോഴിത്തീറ്റയ്‌ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്‌ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്-ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്‌ഥാനത്ത് ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്‌ത്രവ്യാപാരികളില്‍ നിന്ന് ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്‌പ തരാമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
നിത്യോപയോഗ സാധനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ വില
കുറഞ്ഞ കുത്തരി 28-30-32
ബ്രാന്‍ഡഡ് കുത്തരി 32-42-36
കുറഞ്ഞ പച്ചരി 22-25-26
കൂടിയ പച്ചരി 25-27-30
പഞ്ചസാര 33-34-32
ഉഴുന്ന് 66-79-98
മല്ലി 100-110-120
കടുക് 70-74-80
പരിപ്പ് 54-58-60
കടല 50-52-60
ഗ്രീന്‍പീസ് 50-52-55
ചെറുപയര്‍ 73-78-110
വന്‍പയര്‍ 58-60-64
മുളക് 90-100-120
റവ 28-30-32
ഗോതമ്പുപൊടി 24-26-30
മൈദ 28-30- 32
ശര്‍ക്കര 50-54-56
വെളിച്ചെണ്ണ 82-140-158
നല്ലെണ്ണ 90-100-110
സവാള 16-24-26
വെളുത്തുള്ളി 80-90-100
ഉരുളക്കിഴങ്ങ് 19-24-26
പച്ചക്കറി കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ നിരക്ക്
അമര 10-12-14
കത്തിരി 15-16-20
വഴുതന 20-22-24
വെണ്ട 11-22-34
പാവയ്‌ക്ക 20-48-34
പയര്‍ 34-36-40
തടിയന്‍ 10-19-12
മത്തന്‍ 08-10-12
ചെറിയ മുളക് 30-38-40
വലിയ മുളക് 35-40-42
പടവലം 17-22-24
പേയന്‍കായ് 16-18-24
മാങ്ങ 20-26-28
കാരറ്റ് 30-32-34
ബീന്‍സ് 25-34-40
വെള്ളരി 09-14-24
തക്കാളി 12-22-24
കാബേജ് 16-18-24
കോളി ഫ്‌ളവര്‍ 28-34-34
ചെറിയ നാരങ്ങ
(ഒരെണ്ണം) 05-കിലോ 75
വലിയ നാരങ്ങ 30-35-40
മുരിങ്ങക്ക 16-18-20
ഇഞ്ചി 56-68-70
ബീറ്റ്‌റൂട്ട് 16-18-20
ചെറിയ ചേമ്പ് 25-28-30
വലിയ ചേമ്പ് 56-67-30
ചേന 15-19-30
മരച്ചീനി 15-22-25
ചെറിയ ഉള്ളി 28-39-30
മല്ലിയില 18-30-50
കറിവേപ്പില 18-24-40
ഏത്തക്കായ് 25-28-30
കോവയ്‌ക്ക 22-22-24
സാലഡ് വെള്ളരി 14-18-24
നെല്ലിക്ക 25-28-30
ചീര 16-24-28
കാപ്‌സിക്കം 38-44-60
വാഴക്കൂമ്പ് 05-05-05
ഏത്തപ്പഴം 25-28-30
പാളയങ്കോടന്‍ 17-18-20
കപ്പപ്പഴം 32-39-50
റോബസ്‌റ്റ 15-20-25
കൈതച്ചക്ക 28-30-30
Article credits, ജി. അരുണ്‍,Mangalam Daily,10th April 2015
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, സേവനങ്ങള്‍ക്ക് വന്‍തോതില്‍ ഫീസ് ഉയര്‍ത്തി സര്‍ക്കാരും ജനങ്ങളുടെ പോക്കറ്റടിക്കുന്നു. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. ഇവ പായ്‌ക്കറ്റുകളിലാക്കി ബ്രാന്‍ഡഡ് ലേബലില്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്നു. ഈ മാസം മുതല്‍ ജീവിതച്ചെലവ് അഞ്ചു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പെടാപ്പാടു പെടുകയാണ്. ജനശ്രദ്ധ തിരിക്കാനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ ബാര്‍കോഴയും സരിതോര്‍ജവുമെല്ലാം സൗകര്യപൂര്‍വം ഉപയോഗിക്കുന്നു.കോഴ, അഴിമതി, വിവാദ ചര്‍ച്ചകളുമായി നടന്ന സര്‍ക്കാരിന് ചരക്കുലോറി സമരം തീര്‍ക്കാന്‍ അഞ്ചു ദിവസമാണ് വേണ്ടിവന്നത്. സമരം ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ തിരക്കിട്ട ചര്‍ച്ചയിലാകട്ടെ ലോറി ഉടമകളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ചയ്‌ക്ക് ഒരു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. ചര്‍ച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയത് പൊതുവിപണിയില്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉണ്ടായതു മിച്ചം!
കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തിയതോടെ പതിവു യാത്രക്കാരുടെ പോക്കറ്റ് കാലിയാകുകയാണ്. കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കെ.എസ്.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും സ്‌ഥാനക്കയറ്റ മാമാങ്കം നടത്തുന്നു. സ്വന്തം വകുപ്പുകളില്‍ എന്തു നടക്കുന്നുവെന്നുപോലും മന്ത്രിമാര്‍ ശ്രദ്ധിക്കുന്നില്ല. നാടുനീളെ തെരുവുനായ്‌ക്കളുടെ ആക്രമണം. പട്ടി കടിച്ച് ആശുപത്രിയില്‍ എത്തിയാല്‍ മരുന്നില്ലെന്നു മറുപടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നുകളുമില്ല. എന്നാല്‍ സംസ്‌ഥാനത്ത് യാതൊരുവിധ ഭരണസ്‌തംഭനവുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ചുങ്കചീട്ട്, ജാമ്യച്ചീട്ട്, മുക്‌ത്യാര്‍ രജിസ്‌ട്രേഷന്‍, വില്‍പ്പത്രം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഫീസ് ഇരട്ടിയും അതിലേറെയും വര്‍ധിപ്പിച്ചതോടെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകാരും വലയുന്നു. കിടപ്പാടമില്ലാതെ വാടകയ്‌ക്കു താമസിക്കുന്നവരെയും സര്‍ക്കാര്‍ വെറുതേവിട്ടില്ല. ഇനി വാടകക്കാര്‍ ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുക സര്‍ക്കാരിനു നല്‍കണം. സാധാരണയായി 100 രൂപയുടെ മുദ്രപത്രത്തിലാണു വാടകച്ചീട്ട് എഴുതിയിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് 11 മാസത്തെ വാടകയുടെ ആറു ശതമാനത്തിനു തുല്യമായ മുദ്രപത്രവും രണ്ടു ശതമാനം ഫീസും ഉള്‍പ്പെടെയുള്ള ഉടമ്പടി നിര്‍ബന്ധം. ഇത് ഏകദേശം ഒരു മാസത്തെ വാടകയ്‌ക്കു തുല്യമായ തുകയാകും. ഇതിനു പുറമേ ഫീസടച്ച് ഉടമ്പടി രജിസ്‌റ്റര്‍ ചെയ്യുകയും വേണം.ഭൂനികുതി അടയ്‌ക്കാന്‍ വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനയാണ്. 16 സെന്റ് ഭൂമിക്ക് 2014-15 വര്‍ഷം 14 രൂപ കരമടച്ചയാള്‍ ഈ വര്‍ഷം 56 രൂപ അടയ്‌ക്കേണ്ടി വന്നു. 2015-16 വര്‍ഷത്തെ കരമായി 35 രൂപയും കഴിഞ്ഞ വര്‍ഷത്തെ ബാക്കിയെന്ന നിലയില്‍ 21 രൂപയും കൂട്ടിയാണ് ഇത്. ഡിസംബറില്‍ ഭൂനികുതി വര്‍ധിച്ചെന്നും അന്നു മുതലുള്ള അധിക നികുതി ഈ സാമ്പത്തിക വര്‍ഷം ഈടാക്കുകയാണെന്നുമാണ് വിശദീകരണം.
ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍, നെല്ല് സംഭരണ നടപടികള്‍ ഏങ്ങുമെത്താതിരുന്നതോടെ കര്‍ഷകരും ദുരിതത്തിലാണ്. റബറും നെല്ലും സംഭരിക്കാന്‍ വിലസ്‌ഥിരതാ ഫണ്ടിന് 300 കോടി രൂപ വീതം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയായില്ല. നെല്ല് കിട്ടാനില്ലെന്നു പറഞ്ഞാണ് അരിക്കു വില കയറുന്നത്. കിലോയ്‌ക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാനാണ് 300 കോടി നീക്കിവച്ചിരിക്കുന്നത്. റബര്‍ സംഭരണം എങ്ങുമെത്താത്തതിനാല്‍ റബര്‍വില ഇടിയുകയാണ്. കോഴിത്തീറ്റയ്‌ക്കു വില കൂടിയതോടെ കോഴിക്കര്‍ഷകരും പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വില കിട്ടുന്നില്ല. ഇടനിലക്കാരുടെ കൈയിലായ വിപണിയില്‍ സര്‍ക്കാരിനു നിയന്ത്രണം നഷ്‌ടപ്പെട്ടു.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. കൂട്ടിയ നികുതികള്‍ കുറച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സിവില്‍ സപ്ലൈസ്-ത്രിവേണി സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ മാവേലി സ്‌റ്റോറുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ആരും ശ്രദ്ധിക്കുന്നില്ല.
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചെങ്കിലും സര്‍ക്കാര്‍ തീരുവ കൂട്ടിയതിനാല്‍ സംസ്‌ഥാനത്ത് ഡീസലിനും പെട്രോളിനും വില കുറഞ്ഞില്ല. രണ്ടു കോടിയിലേറെ വിറ്റുവരവുള്ള വസ്‌ത്രവ്യാപാരികളില്‍ നിന്ന് ഈടാക്കിയിരുന്ന രണ്ടു ശതമാനം വിറ്റുവരവു നികുതി ഒഴിവാക്കി പകരം തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അപ്രഖ്യാപിത വര്‍ധനയുണ്ടായി. നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കയറി. പാവപ്പെട്ടവര്‍ ബാങ്കിലെത്തിയാല്‍ കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകളില്ല; സ്വര്‍ണപ്പണയത്തില്‍ വായ്‌പ തരാമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
നിത്യോപയോഗ സാധനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ വില
കുറഞ്ഞ കുത്തരി 28-30-32
ബ്രാന്‍ഡഡ് കുത്തരി 32-42-36
കുറഞ്ഞ പച്ചരി 22-25-26
കൂടിയ പച്ചരി 25-27-30
പഞ്ചസാര 33-34-32
ഉഴുന്ന് 66-79-98
മല്ലി 100-110-120
കടുക് 70-74-80
പരിപ്പ് 54-58-60
കടല 50-52-60
ഗ്രീന്‍പീസ് 50-52-55
ചെറുപയര്‍ 73-78-110
വന്‍പയര്‍ 58-60-64
മുളക് 90-100-120
റവ 28-30-32
ഗോതമ്പുപൊടി 24-26-30
മൈദ 28-30- 32
ശര്‍ക്കര 50-54-56
വെളിച്ചെണ്ണ 82-140-158
നല്ലെണ്ണ 90-100-110
സവാള 16-24-26
വെളുത്തുള്ളി 80-90-100
ഉരുളക്കിഴങ്ങ് 19-24-26
പച്ചക്കറി കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി ചില്ലറ നിരക്ക്
അമര 10-12-14
കത്തിരി 15-16-20
വഴുതന 20-22-24
വെണ്ട 11-22-34
പാവയ്‌ക്ക 20-48-34
പയര്‍ 34-36-40
തടിയന്‍ 10-19-12
മത്തന്‍ 08-10-12
ചെറിയ മുളക് 30-38-40
വലിയ മുളക് 35-40-42
പടവലം 17-22-24
പേയന്‍കായ് 16-18-24
മാങ്ങ 20-26-28
കാരറ്റ് 30-32-34
ബീന്‍സ് 25-34-40
വെള്ളരി 09-14-24
തക്കാളി 12-22-24
കാബേജ് 16-18-24
കോളി ഫ്‌ളവര്‍ 28-34-34
ചെറിയ നാരങ്ങ
(ഒരെണ്ണം) 05-കിലോ 75
വലിയ നാരങ്ങ 30-35-40
മുരിങ്ങക്ക 16-18-20
ഇഞ്ചി 56-68-70
ബീറ്റ്‌റൂട്ട് 16-18-20
ചെറിയ ചേമ്പ് 25-28-30
വലിയ ചേമ്പ് 56-67-30
ചേന 15-19-30
മരച്ചീനി 15-22-25
ചെറിയ ഉള്ളി 28-39-30
മല്ലിയില 18-30-50
കറിവേപ്പില 18-24-40
ഏത്തക്കായ് 25-28-30
കോവയ്‌ക്ക 22-22-24
സാലഡ് വെള്ളരി 14-18-24
നെല്ലിക്ക 25-28-30
ചീര 16-24-28
കാപ്‌സിക്കം 38-44-60
വാഴക്കൂമ്പ് 05-05-05
ഏത്തപ്പഴം 25-28-30
പാളയങ്കോടന്‍ 17-18-20
കപ്പപ്പഴം 32-39-50
റോബസ്‌റ്റ 15-20-25
കൈതച്ചക്ക 28-30-30
Article credits, ജി. അരുണ്‍,Mangalam Daily,10th April 2015
Monday, September 1, 2014
167 ദിവസം; ഷീലാ ദീക്ഷിതിനു കേരളം ആസ്വദിക്കാന്‍ നികുതിപ്പണം 53 ലക്ഷം!
തിരുവനന്തപുരം: കേരളാഗവര്‍ണറായി കേവലം 167 ദിവസം രാജ്‌ഭവനില്‍ താമസിച്ച ഷീലാ ദീക്ഷിത് പൊതുഖജനാവില്‍നിന്നു പൊടിച്ചത് അരക്കോടിയിലേറെ രൂപ! രാജ്‌ഭവന്‍ മോടിപിടിപ്പിക്കാനും ഗവര്‍ണര്‍ക്കു സകുടുംബം കേരളം ചുറ്റിക്കാണാനും 53 ലക്ഷം രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചത്. ഗവര്‍ണറുടെ ബന്ധുക്കള്‍ക്കു മിക്ക ദിവസങ്ങളിലും രാജ്‌ഭവനിലായിരുന്നു രാജകീയതാമസം. സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ഏറെ സ്വകാര്യചടങ്ങുകളില്‍ പങ്കെടുത്ത ഗവര്‍ണര്‍ എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനുതന്നെ.
കഴിഞ്ഞ മാര്‍ച്ച് 11-നാണ് ഗവര്‍ണറായി ഷീല സ്‌ഥാനമേറ്റത്. തുടര്‍ന്നു രാജ്‌ഭവന്‍ മോടി പിടിപ്പിക്കുന്നിനായി നാലുമാസത്തിനിടെ 22,68,828 രൂപയും വിമാനയാത്രകള്‍ക്കായി നാലുലക്ഷം രൂപയും ചെലവാക്കി. ബാക്കി തുകയത്രയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമരകം, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ പരിവാരസമേതം ചുറ്റിയടിക്കാനാണു മുടക്കിയത്. ഇതില്‍ ചില യാത്രകള്‍ക്കു മാത്രം 30,000 മുതല്‍ ഒരുലക്ഷം രൂപവരെ ചെലവായതായി രേഖകള്‍ വ്യക്‌തമാക്കുന്നു. അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു ഗവര്‍ണര്‍ക്കായി നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ് 20,160 രൂപ. ഇതിനു പുറമേ കിട്ടിയ സമയംകൊണ്ടു തൃശൂര്‍ പൂരവും വെടിക്കെട്ടുമാസ്വദിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി.
ഓഗസ്‌റ്റില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍നിന്നു വെള്ളത്തിലായതു 92,000 രൂപ. ഹൗസ് ബോട്ടില്‍ യാത്രചെയ്‌ത് ആര്‍. ബ്ലോക്ക്, വേമ്പനാട് കായല്‍ എന്നിവിടങ്ങളുടെ ഭംഗി നുകര്‍ന്ന ഷീലാ ദീക്ഷിത് വിശ്രമിച്ചതു കുമരകം കെ.ടി.ഡി.സിയിലായിരുന്നു. ഷീലയ്‌ക്കൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഗവര്‍ണര്‍ മൂന്നാറിലേക്കു പോയി- ചെലവ് 1,10,257 രൂപ.
ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവര്‍ണര്‍ക്കൊപ്പം മകള്‍ ലതികയും കൊച്ചുമകള്‍ അംബികയുമുണ്ടായിരുന്നു. പത്തോളം വിമാനയാത്രകളിലും ബന്ധുക്കള്‍ ഗവര്‍ണറെ അനുഗമിച്ചു (മേയ് എട്ട്, 19, 25, 29, ജൂലൈ ഒന്ന്, രണ്ട്, ആറ്, 13, ഓഗസ്‌റ്റ് ആറ്, 24)
. News Credits Mangalam Daily, August 28, 2014
കഴിഞ്ഞ മാര്‍ച്ച് 11-നാണ് ഗവര്‍ണറായി ഷീല സ്‌ഥാനമേറ്റത്. തുടര്‍ന്നു രാജ്‌ഭവന്‍ മോടി പിടിപ്പിക്കുന്നിനായി നാലുമാസത്തിനിടെ 22,68,828 രൂപയും വിമാനയാത്രകള്‍ക്കായി നാലുലക്ഷം രൂപയും ചെലവാക്കി. ബാക്കി തുകയത്രയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമരകം, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ പരിവാരസമേതം ചുറ്റിയടിക്കാനാണു മുടക്കിയത്. ഇതില്‍ ചില യാത്രകള്‍ക്കു മാത്രം 30,000 മുതല്‍ ഒരുലക്ഷം രൂപവരെ ചെലവായതായി രേഖകള്‍ വ്യക്‌തമാക്കുന്നു. അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു ഗവര്‍ണര്‍ക്കായി നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ് 20,160 രൂപ. ഇതിനു പുറമേ കിട്ടിയ സമയംകൊണ്ടു തൃശൂര്‍ പൂരവും വെടിക്കെട്ടുമാസ്വദിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി.
ഓഗസ്‌റ്റില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍നിന്നു വെള്ളത്തിലായതു 92,000 രൂപ. ഹൗസ് ബോട്ടില്‍ യാത്രചെയ്‌ത് ആര്‍. ബ്ലോക്ക്, വേമ്പനാട് കായല്‍ എന്നിവിടങ്ങളുടെ ഭംഗി നുകര്‍ന്ന ഷീലാ ദീക്ഷിത് വിശ്രമിച്ചതു കുമരകം കെ.ടി.ഡി.സിയിലായിരുന്നു. ഷീലയ്‌ക്കൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഗവര്‍ണര്‍ മൂന്നാറിലേക്കു പോയി- ചെലവ് 1,10,257 രൂപ.
ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവര്‍ണര്‍ക്കൊപ്പം മകള്‍ ലതികയും കൊച്ചുമകള്‍ അംബികയുമുണ്ടായിരുന്നു. പത്തോളം വിമാനയാത്രകളിലും ബന്ധുക്കള്‍ ഗവര്‍ണറെ അനുഗമിച്ചു (മേയ് എട്ട്, 19, 25, 29, ജൂലൈ ഒന്ന്, രണ്ട്, ആറ്, 13, ഓഗസ്‌റ്റ് ആറ്, 24)
. News Credits Mangalam Daily, August 28, 2014
Labels:
Harthals,
Kerala News,
Kerala News articles,
News kerala,
OOmmen Chandy,
Politics
മനോജിന്റെ മരണം: അഭിവാദ്യമര്‍പ്പിച്ച് സി.പി.എം. നേതാവിന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്
കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍രാജ് സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു. ഇതു സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിതെളിച്ചു. ഇതോടെ, മണിക്കൂറുകള്‍ക്കകം പോസ്‌റ്റ് പിന്‍വലിച്ചു. ജയിന്‍ രാജിന്റെ പേരിലുള്ള ഫേസ്‌ബുക്കില്‍ "ഈ സന്തോഷ വാര്‍ത്തയ്‌ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു...
അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ..." എന്ന കമന്റാണ് പോസ്‌റ്റ് ചെയ്‌തത്.
ചുരുങ്ങിയ സമയം കൊണ്ട് ഇതു നാല്‍പതിലേറെ പേര്‍ ലൈക്ക് ചെയ്‌തു. ഏതു വാര്‍ത്തയ്‌ക്കായാണ് ഇയാള്‍ കാത്തിരുന്നതെന്നു വ്യക്‌തമല്ല. എന്നാല്‍, കതിരൂരിലെ രാഷ്‌ട്രീയ കൊലപാതകത്തിനാണെന്ന തരത്തിലുള്ള കമന്റുകള്‍ ഫേസ് ബുക്കില്‍ പ്രചരിച്ചു തുടങ്ങി.
Dated: Tuesday, September 2, 2014
Labels:
Bandh,
BJP,
Harthals,
Kerala News,
Kerala News articles,
Malayalam News Updates,
Marxism
Saturday, December 14, 2013
അരയ്‌ക്കുതാഴെ തളര്‍ന്ന കുട്ടികളുടെ അച്‌ഛന്‍ മുഖ്യമന്ത്രിയെ കാണാനാകാതെ തൂങ്ങിമരിച്ചു
അഞ്ചല്‍ (കൊല്ലം): അരയ്‌ക്കുതാഴെ തളര്‍ന്ന രണ്ട് ആണ്‍മക്കളെ ചുമലേറ്റി ജനസമ്പര്‍ക്കപരിപാടിക്കെത്തിയ ഗൃഹനാഥന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്ത നിരാശയില്‍ ജീവനൊടുക്കി. അഞ്ചല്‍, തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(47)ണു മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്. സുശീലന്റെ മരണത്തോടെ ഭാര്യയും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത രണ്ടു മക്കളും അനാഥരായി.
മൂത്തമകന്‍ അതുലിന് എട്ടുവയസുള്ളപ്പോഴാണ് അപൂര്‍വരോഗം പിടിപെട്ടത്. അരയ്‌ക്കുതാഴെ പൂര്‍ണമായി തളര്‍ന്നതിനേത്തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇളയകുട്ടി അഖിലിനും എട്ടുവയസായപ്പോള്‍ ഇതേ രോഗം പിടിപെട്ടു. ശയ്യാവലംബികളായ മക്കളെ കണ്ണിലെണ്ണയൊഴിച്ചു ശുശ്രൂഷിച്ചിരുന്നതു സുശീലനാണ്. ഭാര്യ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിചെയ്‌താണു കുടുംബം പുലര്‍ത്തിയിരുന്നത്.
ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബി.ആര്‍.സിയില്‍നിന്ന് അധ്യാപകര്‍ വീട്ടിലെത്തിയാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇരുവരും പഠിക്കാന്‍ സമര്‍ഥരായിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്‌ത് അതുല്‍ 10-ാം ക്ലാസ് വരെയെത്തി, അഖില്‍ ഏഴിലും. മക്കളുടെ ചികിത്സക്കായി ആകെയുള്ള 10 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി. ഒരുപാടു പണം ചെലവഴിച്ച് കടത്തിലായി.
മക്കളുടെ ചികിത്സയ്‌ക്കു മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണു ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച് അറിഞ്ഞത്. മുമ്പ് അപേക്ഷിച്ചവര്‍ക്കുപുറമേ പുതുതായി നല്‍കുന്ന അപേക്ഷകളും പരിഗണിക്കുമെന്നറിഞ്ഞ് ഒരു പ്രാദേശികനേതാവിനൊപ്പം 12-നു രാവിലെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലത്ത് രണ്ടുമക്കളുമൊത്ത് എത്തി. വന്‍ജനക്കൂട്ടത്തിനിടെ അര്‍ധരാത്രിവരെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കാനായില്ല. ഒടുവില്‍ പ്രാദേശികനേതാവു മുഖേന അപേക്ഷ മുഖ്യമന്ത്രിയുടെ പി.എയെ ഏല്‍പ്പിച്ചു മടങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ സുശീലന്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചു. സന്ധ്യയോടെ പുറത്തിറങ്ങിയ സുശീലനെ പിന്നീട് റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എന്നാല്‍, സുശീലന്റെ ആത്മഹത്യ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനാലാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി ഇവരില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രത്യേക പരിഗണനവേണ്ട കേസായതിനാല്‍ അപേക്ഷ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുശീലനെ അറിയിച്ചിരുന്നു. സുശീലന്റെ മക്കള്‍ക്കു ചികിത്സാസഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അധികൃതരുടെ ഉറപ്പ് പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ് നുറുങ്ങിയിട്ടില്ല. നാല്‌പത് വയസ് പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ് വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത് കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക് ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന് ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്. വീടിന് മുന്നില്‍ വഴിമുടക്കുന്ന രണ്ട് പോസ്‌റ്റുകള്‍. തടിയംപാട് ടൗണിനോട് ചേര്‍ന്ന പെരുമ്പാട്ട് വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ് സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക് വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന് അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന് മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന് പ്രാദേശിക ജനപ്രതിനിധികളോട് നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ് ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന് മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക് തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ് 1988 ല്‍ ഡിസംബര്‍ ഏഴിന് മുരിക്കാശേരിക്കടുത്ത് ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ് തടിയംപാട് പെരുമ്പാട്ട് സുജാതയെ കിടപ്പിലാക്കിയത്. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ് സുജാതയെ വ്യത്യസ്‌തയാക്കിയത്. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക് കടന്നുവരാത്തതിനാല്‍ ഇത് മുടങ്ങി. മറ്റാരെങ്കിലും എടുത്ത് വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന് തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013
അധികൃതരുടെ ഉറപ്പ് പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ് നുറുങ്ങിയിട്ടില്ല. നാല്‌പത് വയസ് പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ് വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത് കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക് ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന് ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്. വീടിന് മുന്നില്‍ വഴിമുടക്കുന്ന രണ്ട് പോസ്‌റ്റുകള്‍. തടിയംപാട് ടൗണിനോട് ചേര്‍ന്ന പെരുമ്പാട്ട് വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ് സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക് വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന് അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന് മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന് പ്രാദേശിക ജനപ്രതിനിധികളോട് നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ് ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന് മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക് തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ് 1988 ല്‍ ഡിസംബര്‍ ഏഴിന് മുരിക്കാശേരിക്കടുത്ത് ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ് തടിയംപാട് പെരുമ്പാട്ട് സുജാതയെ കിടപ്പിലാക്കിയത്. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ് സുജാതയെ വ്യത്യസ്‌തയാക്കിയത്. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക് കടന്നുവരാത്തതിനാല്‍ ഇത് മുടങ്ങി. മറ്റാരെങ്കിലും എടുത്ത് വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന് തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013
Saturday, August 10, 2013
ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: ചീഫ് വിപ്പ്
തിരു: ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി രാജിവച്ചാല്‍ യുഡിഎഫിലെ പ്രശ്നങ്ങള്‍ തീരുമെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം ന്യായമാണ്. ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കുവേണ്ടി യുഡിഎഫിനെ ബലികഴിക്കേണ്ടതില്ല. സൈന്യത്തെ ഇറക്കി സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. വെടിയും ലാത്തിയും കൊണ്ട് സമരത്തെ തോല്‍പ്പിക്കാനാകില്ല. യുദ്ധസന്നാഹം വേണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തും. നിക്ഷ്പക്ഷമായി കെപിസിസിയോട് ചോദിച്ചാല്‍ എത്രപേര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുമെന്നത് സംശയമാണ്. യുഡിഎഫും ശിഥിലമാണിന്ന്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാല്‍ ഹൈക്കമാന്‍ഡ് മറ്റൊരു മാന്യമായ പദവി ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമല്ലെന്നും പട്ടാളത്തെ ഇറക്കിയത് നാണക്കേടായെന്നും ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സമരത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഡിഎഫിലെ ചെറുകക്ഷികളുടെ യോഗം കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, ജെഎസ്എസ് നേതാവ് രാജന്‍ബാബു, സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് യോഗം ചേര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
അതിനിടെ, ഉപരോധത്തില്‍ അണിചേരുമെന്ന് യൂത്ത് ഫ്രണ്ട് എം, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും അറിയിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജസ്റ്റിന്‍ രാജ്, ജോര്‍ജ് വെങ്ങാലില്‍ ഹരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോസ് തോമസ് കണ്ണാട്ട്, കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മനു സാം മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അഷ്കര്‍ മേട്ടുംപുറത്ത്, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പഴകുളം ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും സമരത്തിനെത്തും. സമരം തടയാനാകില്ലെന്നും കേന്ദ്രസേനയെ വിളിച്ചുവരുത്തിയവര്‍ മറുപടി പറയണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ കോഴഞ്ചേരിയില്‍ പ്രതികരിച്ചു.
news Credits : Deshabhimani Daily
Friday, August 9, 2013
സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ?
തിരു: ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണ്‍രേഖ പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത് പച്ചക്കള്ളം. സോളാര്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി സലിംരാജിന്റെ ഫോണ്‍വിളിരേഖ പൊലീസിന്റെ പക്കലുള്ളപ്പോഴാണ് അക്കാര്യം മറച്ചുവച്ച് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഫോണ്‍രേഖ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന കോടതിനിര്‍ദേശം അപ്രായോഗികമാണെന്നാണ് ഡിവിഷന്‍ബെഞ്ച് മുമ്പില്‍ സര്‍ക്കാര്‍ പറഞ്ഞത്.
അതേസമയം, ഇക്കാര്യം സംബന്ധിച്ച് ഡിജിപിയുടെയോ വിജിലന്‍സ് ഡയറക്ടറുടെയോ അഭിപ്രായം സര്‍ക്കാര്‍ തേടിയില്ല. സലിംരാജിന്റെ ഫോണ്‍വിളി സംബന്ധിച്ച പട്ടിക ഡിജിപിയുടെയും ഇന്റലിജന്‍സിന്റെയും പക്കലുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘവും സരിത നായരും സലിംരാജും തമ്മിലുള്ള ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍കോള്‍ ലിസ്റ്റാണ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും പക്കലുള്ളത്. ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചാണ് സലിംരാജിനും ഉന്നതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ഫോണ്‍വിളിരേഖ ഹാജരാക്കാന്‍ സിംഗിള്‍ബെഞ്ച് ആഗസ്ത് അഞ്ചിനാണ് ഉത്തരവിട്ടത്. ഡിജിപിയെയും വിജിലന്‍സ് ഡയറക്ടറെയും എതിര്‍കക്ഷിയാക്കിയിരുന്നതിനാല്‍ അവര്‍ക്കും കോടതി നോട്ടീസ് അയച്ചു. എന്നാല്‍, വിധിപ്പകര്‍പ്പോ മറ്റ് വിശദാംശങ്ങളോ ഇരുവര്‍ക്കും കിട്ടിയിരുന്നില്ല. അതിനകംതന്നെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കി.
ഇന്റലിജന്‍സിന്റെ പക്കലുള്ള ഫോണ്‍വിളിപ്പട്ടിക സോളാര്‍ കേസിന്റെ പ്രാരംഭസമയത്തുതന്നെ ഡിജിപിക്ക് നല്‍കിയിരുന്നു. അദ്ദേഹം ഈ പട്ടിക ആഭ്യന്തര സെക്രട്ടറി മുഖേന ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഫോണ്‍വിളിവിവരം പുറത്തായാല്‍ സലിംരാജിന്റെ ദുരൂഹ ഇടപാടുകളും മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്കും പുറത്തുവരുമെന്ന് ബോധ്യമായപ്പോഴാണ് ഉടനടി ഡിവിഷന്‍ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. കടകംപള്ളി വില്ലേജിലെ ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനൊപ്പം ഒരു മന്ത്രിക്കും പങ്കുണ്ട്. 12.27 ഏക്കര്‍ ഭൂമി തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
റവന്യൂരേഖകളില്‍ തിരിമറി നടത്തിയത് സലിംരാജിന്റെ ഇടപെടലിനെതുടര്‍ന്നാണ്. സലിംരാജിന്റെ ഭാര്യാ സഹോദരന്‍ അബ്ദുള്‍മജീദ് ഉള്‍പ്പെട്ട മാഫിയസംഘമാണ് തട്ടിപ്പിനുപിന്നില്‍. അനുരഞ്ജനചര്‍ച്ചയ്ക്ക് വിളിച്ച സലിംരാജ് ആറ് ഏക്കറാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു ഏക്കര്‍ മന്ത്രിക്ക് നല്‍കണമെന്നും ഇയാള്‍ അറിയിച്ചു. ഉന്നത റവന്യൂ ഉദ്യോഗസ്ഥരും മാഫിയക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററിലെ ബന്ധപ്പെട്ട പേജുകള്‍ കീറിക്കളഞ്ഞശേഷം രേഖകളില്‍ തിരിമറി നടത്തി. 2005-06 വരെയുള്ള കാലയളവില്‍ വര്‍ക്കല, പോത്തന്‍കോട്, കരകുളം എന്നീ സബ്രജിസ്ട്രാര്‍ ഓഫീസുകളിലാണ് വ്യാജപ്രമാണം രജിസ്റ്റര്‍ചെയ്തത്. ഇതിന് അനുസൃതമായി മറ്റു റവന്യൂരേഖകളില്‍ സലിംരാജ് ഇടപെട്ട് തിരിമറി നടത്തി. ഇതുസംബന്ധിച്ച് 2012 ഡിസംബര്‍ 12ന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
2013 ജൂണ്‍ ആറിന് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും ഫലംകണ്ടില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഇടപെട്ട് പരാതി തടഞ്ഞുവച്ചതായി വസ്തു ഉടമകള്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിനെ എതിര്‍കക്ഷികള്‍ ചോദ്യംചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിലെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
Article credits:കെ ശ്രീകണ്ഠന്‍ 09-Aug-2013 Deshabhimani Daily,
അതേസമയം, ഇക്കാര്യം സംബന്ധിച്ച് ഡിജിപിയുടെയോ വിജിലന്‍സ് ഡയറക്ടറുടെയോ അഭിപ്രായം സര്‍ക്കാര്‍ തേടിയില്ല. സലിംരാജിന്റെ ഫോണ്‍വിളി സംബന്ധിച്ച പട്ടിക ഡിജിപിയുടെയും ഇന്റലിജന്‍സിന്റെയും പക്കലുണ്ട്. സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘവും സരിത നായരും സലിംരാജും തമ്മിലുള്ള ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍കോള്‍ ലിസ്റ്റാണ് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും പക്കലുള്ളത്. ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചാണ് സലിംരാജിനും ഉന്നതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ഫോണ്‍വിളിരേഖ ഹാജരാക്കാന്‍ സിംഗിള്‍ബെഞ്ച് ആഗസ്ത് അഞ്ചിനാണ് ഉത്തരവിട്ടത്. ഡിജിപിയെയും വിജിലന്‍സ് ഡയറക്ടറെയും എതിര്‍കക്ഷിയാക്കിയിരുന്നതിനാല്‍ അവര്‍ക്കും കോടതി നോട്ടീസ് അയച്ചു. എന്നാല്‍, വിധിപ്പകര്‍പ്പോ മറ്റ് വിശദാംശങ്ങളോ ഇരുവര്‍ക്കും കിട്ടിയിരുന്നില്ല. അതിനകംതന്നെ ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കി.
ഇന്റലിജന്‍സിന്റെ പക്കലുള്ള ഫോണ്‍വിളിപ്പട്ടിക സോളാര്‍ കേസിന്റെ പ്രാരംഭസമയത്തുതന്നെ ഡിജിപിക്ക് നല്‍കിയിരുന്നു. അദ്ദേഹം ഈ പട്ടിക ആഭ്യന്തര സെക്രട്ടറി മുഖേന ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഫോണ്‍വിളിവിവരം പുറത്തായാല്‍ സലിംരാജിന്റെ ദുരൂഹ ഇടപാടുകളും മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്കും പുറത്തുവരുമെന്ന് ബോധ്യമായപ്പോഴാണ് ഉടനടി ഡിവിഷന്‍ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. കടകംപള്ളി വില്ലേജിലെ ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനൊപ്പം ഒരു മന്ത്രിക്കും പങ്കുണ്ട്. 12.27 ഏക്കര്‍ ഭൂമി തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
റവന്യൂരേഖകളില്‍ തിരിമറി നടത്തിയത് സലിംരാജിന്റെ ഇടപെടലിനെതുടര്‍ന്നാണ്. സലിംരാജിന്റെ ഭാര്യാ സഹോദരന്‍ അബ്ദുള്‍മജീദ് ഉള്‍പ്പെട്ട മാഫിയസംഘമാണ് തട്ടിപ്പിനുപിന്നില്‍. അനുരഞ്ജനചര്‍ച്ചയ്ക്ക് വിളിച്ച സലിംരാജ് ആറ് ഏക്കറാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു ഏക്കര്‍ മന്ത്രിക്ക് നല്‍കണമെന്നും ഇയാള്‍ അറിയിച്ചു. ഉന്നത റവന്യൂ ഉദ്യോഗസ്ഥരും മാഫിയക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററിലെ ബന്ധപ്പെട്ട പേജുകള്‍ കീറിക്കളഞ്ഞശേഷം രേഖകളില്‍ തിരിമറി നടത്തി. 2005-06 വരെയുള്ള കാലയളവില്‍ വര്‍ക്കല, പോത്തന്‍കോട്, കരകുളം എന്നീ സബ്രജിസ്ട്രാര്‍ ഓഫീസുകളിലാണ് വ്യാജപ്രമാണം രജിസ്റ്റര്‍ചെയ്തത്. ഇതിന് അനുസൃതമായി മറ്റു റവന്യൂരേഖകളില്‍ സലിംരാജ് ഇടപെട്ട് തിരിമറി നടത്തി. ഇതുസംബന്ധിച്ച് 2012 ഡിസംബര്‍ 12ന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
2013 ജൂണ്‍ ആറിന് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും ഫലംകണ്ടില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഇടപെട്ട് പരാതി തടഞ്ഞുവച്ചതായി വസ്തു ഉടമകള്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തണ്ടപ്പേര്‍ രജിസ്റ്ററില്‍ തിരിമറി നടത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിനെ എതിര്‍കക്ഷികള്‍ ചോദ്യംചെയ്യുന്നതിനുമുമ്പ് സര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിലെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
Article credits:കെ ശ്രീകണ്ഠന്‍ 09-Aug-2013 Deshabhimani Daily,
Saturday, July 20, 2013
ഉപദേശം 14 മാസം; വിദേശയാത്ര 18
സ്വന്തം ലേഖകന്‍ /Deshabhimani
Posted on: 20-Jul-2013
മലപ്പുറം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ചുരുങ്ങിയ കാലയളവില്‍ ഷാഫി മേത്തര്‍ നടത്തിയത് 18 വിദേശയാത്ര. ചുമതലയേറ്റ് 14 മാസത്തിനിടയിലാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്ന യാത്ര നടത്തിയത്. നിയമസഭയില്‍ വി എസ് സുനില്‍കുമാര്‍ ഉന്നയിച്ച ചോദ്യത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂരിഭാഗവും സ്വന്തം ആവശ്യങ്ങള്‍ക്കായിരുന്നെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയിലുണ്ട്. സ്വന്തം ചെലവില്‍ യാത്ര നടത്തിയശേഷം ചെലവ് എഴുതിയെടുക്കലാണ് രീതി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികപുരോഗതിക്കോ വികസനത്തിനോ ആയിരുന്നില്ല യാത്രകളെന്ന് പങ്കെടുത്ത പരിപാടികളുടെ സ്വഭാവത്തില്‍നിന്ന് വ്യക്തമാണ്.
2012 മെയ് 21നാണ് ഷാഫി മേത്തര്‍ ചുമതലയേറ്റത്. നാലുദിവസം കഴിഞ്ഞ ഉടനെ 25ന് ദുബായില്‍ സെന്റ് പോള്‍സ് കോളേജ് ഗള്‍ഫ് അലുമ്നി യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മേളനത്തിലും പങ്കെടുത്തു. ഒക്ടോബറില്‍ നാല് വിദേശരാജ്യങ്ങളിലേക്കായിരുന്നു യാത്ര. രണ്ടിന് ട്രിനിഡാഡില്‍ നടന്ന കരീബിയന്‍ പബ്ലിക് പ്രൊക്യുയര്‍മെന്റ് സമ്മേളനത്തിലും എട്ടുമുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് നെറ്റ്വര്‍ക്കിലും 30ന് ജപ്പാനിലെ ക്യോട്ടോയില്‍ ഏഷ്യന്‍ വ്യവസായ ശില്‍പ്പശാലയിലും 31ന് ബ്രസീലില്‍ അന്താരാഷ്ട്ര അഴിമതിവിരുദ്ധസമ്മേളനത്തിലും പങ്കെടുത്തു.
ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഏഷ്യ സൊസൈറ്റിയുടെ യുവനേതാക്കളുടെ ഉച്ചകോടിയിലും 11, 12 തീയതികളില്‍ ദുബായില്‍ എന്‍ആര്‍ഐ നെറ്റ്വര്‍ക്ക് ഉദ്ഘാടനത്തിനും പങ്കെടുത്തു. മാര്‍ച്ചില്‍ ബ്രിട്ടണ്‍, അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. 10 മുതല്‍ 18 വരെ ലണ്ടനില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്സ് പരിപാടിയിലും 22ന് യുഎസ്എയിലെ കാലിഫോര്‍ണിയ രാജീവ് സര്‍ക്കിള്‍ സിലിക്കണ്‍വാലി യോഗത്തിലും 19, 20 തീയതികളില്‍ ഇസ്താംബൂളില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ ആഗോളസമ്മേളനത്തിലും പങ്കെടുത്തു.
ഏപ്രില്‍ രണ്ടിന് ന്യൂയോര്‍ക്കില്‍ ഹൊറേയ്സ് മാന്‍ സ്കൂള്‍ വൈഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് അസംബ്ലിയിലും അഞ്ചുമുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ കൗണ്‍സില്‍ ഓഫ് ഏഷ്യാ മീറ്റിലും പങ്കെടുത്തു. മെയ് രണ്ടിന് സിംഗപ്പൂരില്‍ ഹാര്‍വാഡ് സര്‍വകലാശാലയുടെ അലുമ്നി യോഗത്തിലും 10 മുതല്‍ 15 വരെ യുഎഇയില്‍ കളമശേരി സെന്റ് പോള്‍സ് കോളേജ് അലുമ്നി യോഗത്തിലും 24 മുതല്‍ 26 വരെ ജോര്‍ദാനില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തിലും ഷാഫി എത്തി. ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ മ്യാന്‍മറില്‍ വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തില്‍ പങ്കെടുത്തു. ഷാഫി മേത്തര്‍ക്ക് ഒരു രൂപയാണ് ശമ്പളമെങ്കിലും യാത്രാബത്ത ഉള്‍പ്പെടെ 73.5 ലക്ഷം രൂപ കൈപ്പറ്റിയതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു.
Friday, July 12, 2013
സലിംരാജ്, ജിക്കു, കുരുവിള എവിടെ?
എം രഘുനാഥ്
Posted on: 12-Jul-2013 12:01 AM
തിരു: സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിന്റെ അന്വേഷണം പ്രത്യേക സംഘം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി സലിംരാജ്, ജിക്കുമോന്‍, കുരുവിള. തട്ടിപ്പു സംഘത്തിലെ പ്രധാനികളായ സരിതയും ബിജു രാധാകൃഷ്ണനുമായി ഉറ്റബന്ധം പുലര്‍ത്തിയ ഈ മൂന്ന് പേരും അപ്രത്യക്ഷരാണ്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഉന്നതര്‍ മൂവര്‍ സംഘത്തെ ചോദ്യം ചെയ്യാന്‍പോലും അന്വേഷണസംഘത്തെ അനുവദിച്ചിട്ടില്ല. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇത് മുഖ്യമന്ത്രി തന്നെ പ്രതിയാകുന്നതിന് തുല്യമായി. ഇതിന്റെ തുടര്‍ച്ചയായി ഒരു വിശ്വസ്തനെക്കൂടി അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്കും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. സസ്പെന്‍ഷന് മുമ്പ് ഒരുതവണ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിവരം ആരാഞ്ഞതല്ലാതെ തുടര്‍നടപടി ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്ബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വലംകൈ ആയിരുന്ന തോമസ് കുരുവിള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഡല്‍ഹിയിലെ അനൗദ്യോഗിക അംബാസഡറായാണ് പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് നടത്തിപ്പിലും തോമസ് കുരുവിളയുടെ പങ്ക് വ്യക്തമാണ്. കുരുവിളയെ ചോദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം ഇനിയും തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് സരിതയെയും ബിജു രാധാകൃഷ്ണനെയും കൊണ്ടുപോയി തെളിവെടുക്കാന്‍പോലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതര്‍ക്കും തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. അതും അന്വേഷിക്കുന്നില്ല. ഒരു മിസ്ഡ് കോള്‍ കണ്ടിട്ടാണ് സരിതയെ വിളിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്റെ ഫോണില്‍ 30 തവണയാണ് ബന്ധപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പുപോലും രവീന്ദ്രന്റെ ഫോണില്‍ സരിതയെ ബന്ധപ്പെട്ടു. ഇതൊന്നും അന്വേഷിക്കുന്നില്ല. രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് മാറ്റാനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവഞ്ചൂര്‍ പുറത്തുവിട്ട രേഖ അനുസരിച്ചുതന്നെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പല പ്രമുഖരുമായും സരിത അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നേയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ പലതവണ പോയെന്ന് സരിത മൊഴി നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുക്കളുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കാര്യം പിറ്റേന്നു തന്നെ സരിത അറിഞ്ഞുവെന്നും അതിന്റെ പേരില്‍ സരിത ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ ടി സി മാത്യു വെളിപ്പെടുത്തിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍പ്പോലും സരിത മാത്യുവിനെ ഫോണില്‍ വിളിച്ചു. പൊലീസ് കസ്റ്റഡിയില്‍ സരിത ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷണസംഘം ഗൗനിക്കുന്നില്ല. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി പരസ്യമായി നല്‍കിയ നിര്‍ദേശം.
News Credits: Desabhimani Daily
തിരു: സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിന്റെ അന്വേഷണം പ്രത്യേക സംഘം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി സലിംരാജ്, ജിക്കുമോന്‍, കുരുവിള. തട്ടിപ്പു സംഘത്തിലെ പ്രധാനികളായ സരിതയും ബിജു രാധാകൃഷ്ണനുമായി ഉറ്റബന്ധം പുലര്‍ത്തിയ ഈ മൂന്ന് പേരും അപ്രത്യക്ഷരാണ്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഉന്നതര്‍ മൂവര്‍ സംഘത്തെ ചോദ്യം ചെയ്യാന്‍പോലും അന്വേഷണസംഘത്തെ അനുവദിച്ചിട്ടില്ല. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇത് മുഖ്യമന്ത്രി തന്നെ പ്രതിയാകുന്നതിന് തുല്യമായി. ഇതിന്റെ തുടര്‍ച്ചയായി ഒരു വിശ്വസ്തനെക്കൂടി അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്കും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. സസ്പെന്‍ഷന് മുമ്പ് ഒരുതവണ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിവരം ആരാഞ്ഞതല്ലാതെ തുടര്‍നടപടി ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്ബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വലംകൈ ആയിരുന്ന തോമസ് കുരുവിള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഡല്‍ഹിയിലെ അനൗദ്യോഗിക അംബാസഡറായാണ് പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് നടത്തിപ്പിലും തോമസ് കുരുവിളയുടെ പങ്ക് വ്യക്തമാണ്. കുരുവിളയെ ചോദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം ഇനിയും തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് സരിതയെയും ബിജു രാധാകൃഷ്ണനെയും കൊണ്ടുപോയി തെളിവെടുക്കാന്‍പോലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതര്‍ക്കും തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. അതും അന്വേഷിക്കുന്നില്ല. ഒരു മിസ്ഡ് കോള്‍ കണ്ടിട്ടാണ് സരിതയെ വിളിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്റെ ഫോണില്‍ 30 തവണയാണ് ബന്ധപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പുപോലും രവീന്ദ്രന്റെ ഫോണില്‍ സരിതയെ ബന്ധപ്പെട്ടു. ഇതൊന്നും അന്വേഷിക്കുന്നില്ല. രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് മാറ്റാനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവഞ്ചൂര്‍ പുറത്തുവിട്ട രേഖ അനുസരിച്ചുതന്നെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പല പ്രമുഖരുമായും സരിത അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നേയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ പലതവണ പോയെന്ന് സരിത മൊഴി നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുക്കളുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കാര്യം പിറ്റേന്നു തന്നെ സരിത അറിഞ്ഞുവെന്നും അതിന്റെ പേരില്‍ സരിത ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ ടി സി മാത്യു വെളിപ്പെടുത്തിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍പ്പോലും സരിത മാത്യുവിനെ ഫോണില്‍ വിളിച്ചു. പൊലീസ് കസ്റ്റഡിയില്‍ സരിത ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷണസംഘം ഗൗനിക്കുന്നില്ല. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി പരസ്യമായി നല്‍കിയ നിര്‍ദേശം.
News Credits: Desabhimani Daily
Sunday, March 24, 2013
Gujarat's power sector turnaround story -A case study for Kerala
Executive Summary: Gujarat's power sector was in a shambles in 2001, when Narendra Modi became chief minister. A decade later it is in the forefront of states that have carried out sweeping power reforms, as a result of which it now has surplus power. This case study details the key steps the government took to bring about the change, which was carried out in a manner fair to all stakeholders.
When Narendra Damodardas Modi took over as chief minister of Gujarat in October 2001, he found the state's power situation grim. The Gujarat State Electricity Board, or GSEB, had posted a loss of Rs 2,246 crore for 2000/01, on revenues of Rs 6,280 crore. Interest costs alone were Rs 1,227 crore. Transmission and distribution, or T&D, losses were a substantial 35.27 per cent, and load shedding was frequent. GSEB had no funds to add generation capacity on its own, nor was it able to persuade the private sector to invest.
Reforming the GSEB, thus, became one of Modi's top priorities. "He feared that a bankrupt power utility could derail his vision for the state," says Saurabh Patel, Gujarat's Industries and Power Minister, then as now. "He knew electricity is crucial for growth."
Modi's first step was to identify a bureaucrat capable of taking on the enormous challenge. He chose Man- jula Subramaniam, a Gujarat cadre officer, who had been joint secretary in the prime minister's office from 1993 to 1998, playing a key role in the country's liberalisation, and appointed her Chairperson of GSEB and Principal Secretary, Energy and Power.
Subramaniam quickly realised that GSEB was too large an entity to be managed effectively. But she did not rush into unbundling it. Instead, she initially concentrated on two areas: bolstering the power utility's finances and building employee morale. Discovering that GSEB had secured loans at interest rates of 18 per cent or more, she sought debt restructuring, convincing banks and financial institutions to lower their rates, which resulted in savings of Rs 500 crore in 2002/03.
Her next step was more radical. Rarely before had electricity boards renegotiated power purchase agreements, or PPAs, already signed with private players. But having examined the PPAs her board had entered into, Subramaniam felt the heat rate - a measure of generator efficiency - had been inflated by the power suppliers, who were consequently charging more than they should have.
Though the private players initially resisted, the government-constituted committee set up for the process stood firm, and ultimately, after more than 18 months of hard bargaining, got the rates lowered, leading to a further saving of Rs 675 crore in 2002/03 and Rs 1,000 crore in 2003/04.
Simultaneously, Modi's government began plugging the leakages in distribution. Power thefts in Gujarat then ranged between 20 per cent in urban areas and 70 per cent in rural regions. It passed a law against power thefts and set up five police stations across the state, solely to nab such thieves. Stringent action began against those who ran up large power bill arrears, including disconnecting their supply.
Unmetered power supply, which some rural areas were getting was stopped altogether, with GSEB entering into a structural loan re-adjustment with Asian Development Bank to fund the installing of meters.
Subramaniam also found that many employees, disturbed by widespread talk of power reforms, feared for their jobs, and were feeling somewhat alienated from GSEB. She appointed a consultant to suggest ways to win back their loyalties.
From mid-2002, armed with the consultant's suggestions, the board began its special effort to reach out to employees. It started training programmes at all levels to reassure them that while people may be redeployed, no one would be laid off. Senior officials increased their interactions with the staff, including holding 'town hall' meetings where they shared details of the board's financial position and encouraged employees to ask questions. An internal newsletter was also started.
Once assured of retaining their jobs, the employees themselves began discussing possible reforms. A 'reforms progress management group', comprising GSEB employees, was also set up.
It was now time for the unbundling. In May 2003, the Gujarat government passed the Gujarat Electricity Industry (Reform and Reorganisation) Act, which divided the GSEB into a holding company, a power generation company, a power transmission company and four distribution companies. This enabled better management and more efficient operations.
Another key reform was the separation of the feeder line that supplied power to the rural areas into two: one to supply power for agricultural needs and other for household and other needs. This was part of the Jyoti Gram Yojna, a scheme Modi announced in 2003 to supply round-theclock power to villages.
"A single feeder has its limitations," says Mukesh Puri, Managing Director of the holding company, Gujarat Urja Vikas Nigam. "The villages got power for only 12 to 15 hours a day, often of poor quality and at odd hours."
Since the tariff for power used for agricultural purposes was much lower, many used this subsidised supply for their household needs as well, resulting in huge losses for GSEB.
"The chief minister asked us to have separate feeders, which was a path-breaking step no state had attempted before," Puri adds, "The results were good." Though many rural residents had higher power bills to pay than in the past, they cooperated with the government, once they found they were assured of uninterrupted, better quality power.
A study by Indian Institute of Management, Ahmedabad has estimated that the project saved the state capital expenditure of around Rs 23,000 crore, or about 5,000 megawatts, or MW.
The Modi government has also taken scrupulous care to ensure that the state electricity regulator - unlike in most states - remains truly independent of political pressures. The regulator has, thus, been able to revise power tariffs every year, which ensured the state bridged the gap between the average cost of supply and what users paid for it.
The result? The state electricity board posted its first profit of Rs 203 crore - after tax - in 2005/06. By 2010/11, net profit had risen to Rs 533 crore, while T&D losses had fallen to 20.13 per cent. Tariff collection efficiency is close to 100 per cent. Private players, once reluctant to invest in Gujarat's power generation, are now rushing in: of the power plants with a total installed capacity of 16,945 MW coming up in the state, 6,864 MW - or roughly, a third - is by the private sector. "Abundant power is a major USP of our state today," says minister Patel.
A few worries remain. Though T&D losses have fallen, they are still higher than those of the southern states such as Andhra Pradesh, Karnataka, and Tamil Nadu. The cost of power in Gujarat has been traditionally high, and remains so.
"Our share of hydel power is very low and our power plants are very far away from coalfields," says Puri. "At times the cost of transporting coal equals the cost of the coal." A sizeable proportion of its power - around 29 per cent - also comes from gas-based plants, and the high cost of gas has forced scaling down the operations of some of them.
But ultimately, it is a remarkable transformation for a state which was power deficient barely a decade ago, but now has a surplus of 2,114 MW and a vibrant energy sector. Article credits N. Madhavan BI
When Narendra Damodardas Modi took over as chief minister of Gujarat in October 2001, he found the state's power situation grim. The Gujarat State Electricity Board, or GSEB, had posted a loss of Rs 2,246 crore for 2000/01, on revenues of Rs 6,280 crore. Interest costs alone were Rs 1,227 crore. Transmission and distribution, or T&D, losses were a substantial 35.27 per cent, and load shedding was frequent. GSEB had no funds to add generation capacity on its own, nor was it able to persuade the private sector to invest.
Reforming the GSEB, thus, became one of Modi's top priorities. "He feared that a bankrupt power utility could derail his vision for the state," says Saurabh Patel, Gujarat's Industries and Power Minister, then as now. "He knew electricity is crucial for growth."
Modi's first step was to identify a bureaucrat capable of taking on the enormous challenge. He chose Man- jula Subramaniam, a Gujarat cadre officer, who had been joint secretary in the prime minister's office from 1993 to 1998, playing a key role in the country's liberalisation, and appointed her Chairperson of GSEB and Principal Secretary, Energy and Power.
Subramaniam quickly realised that GSEB was too large an entity to be managed effectively. But she did not rush into unbundling it. Instead, she initially concentrated on two areas: bolstering the power utility's finances and building employee morale. Discovering that GSEB had secured loans at interest rates of 18 per cent or more, she sought debt restructuring, convincing banks and financial institutions to lower their rates, which resulted in savings of Rs 500 crore in 2002/03.
Her next step was more radical. Rarely before had electricity boards renegotiated power purchase agreements, or PPAs, already signed with private players. But having examined the PPAs her board had entered into, Subramaniam felt the heat rate - a measure of generator efficiency - had been inflated by the power suppliers, who were consequently charging more than they should have.
Though the private players initially resisted, the government-constituted committee set up for the process stood firm, and ultimately, after more than 18 months of hard bargaining, got the rates lowered, leading to a further saving of Rs 675 crore in 2002/03 and Rs 1,000 crore in 2003/04.
Simultaneously, Modi's government began plugging the leakages in distribution. Power thefts in Gujarat then ranged between 20 per cent in urban areas and 70 per cent in rural regions. It passed a law against power thefts and set up five police stations across the state, solely to nab such thieves. Stringent action began against those who ran up large power bill arrears, including disconnecting their supply.
Unmetered power supply, which some rural areas were getting was stopped altogether, with GSEB entering into a structural loan re-adjustment with Asian Development Bank to fund the installing of meters.
Subramaniam also found that many employees, disturbed by widespread talk of power reforms, feared for their jobs, and were feeling somewhat alienated from GSEB. She appointed a consultant to suggest ways to win back their loyalties.
From mid-2002, armed with the consultant's suggestions, the board began its special effort to reach out to employees. It started training programmes at all levels to reassure them that while people may be redeployed, no one would be laid off. Senior officials increased their interactions with the staff, including holding 'town hall' meetings where they shared details of the board's financial position and encouraged employees to ask questions. An internal newsletter was also started.
Once assured of retaining their jobs, the employees themselves began discussing possible reforms. A 'reforms progress management group', comprising GSEB employees, was also set up.
It was now time for the unbundling. In May 2003, the Gujarat government passed the Gujarat Electricity Industry (Reform and Reorganisation) Act, which divided the GSEB into a holding company, a power generation company, a power transmission company and four distribution companies. This enabled better management and more efficient operations.
Another key reform was the separation of the feeder line that supplied power to the rural areas into two: one to supply power for agricultural needs and other for household and other needs. This was part of the Jyoti Gram Yojna, a scheme Modi announced in 2003 to supply round-theclock power to villages.
"A single feeder has its limitations," says Mukesh Puri, Managing Director of the holding company, Gujarat Urja Vikas Nigam. "The villages got power for only 12 to 15 hours a day, often of poor quality and at odd hours."
Since the tariff for power used for agricultural purposes was much lower, many used this subsidised supply for their household needs as well, resulting in huge losses for GSEB.
"The chief minister asked us to have separate feeders, which was a path-breaking step no state had attempted before," Puri adds, "The results were good." Though many rural residents had higher power bills to pay than in the past, they cooperated with the government, once they found they were assured of uninterrupted, better quality power.
A study by Indian Institute of Management, Ahmedabad has estimated that the project saved the state capital expenditure of around Rs 23,000 crore, or about 5,000 megawatts, or MW.
The Modi government has also taken scrupulous care to ensure that the state electricity regulator - unlike in most states - remains truly independent of political pressures. The regulator has, thus, been able to revise power tariffs every year, which ensured the state bridged the gap between the average cost of supply and what users paid for it.
The result? The state electricity board posted its first profit of Rs 203 crore - after tax - in 2005/06. By 2010/11, net profit had risen to Rs 533 crore, while T&D losses had fallen to 20.13 per cent. Tariff collection efficiency is close to 100 per cent. Private players, once reluctant to invest in Gujarat's power generation, are now rushing in: of the power plants with a total installed capacity of 16,945 MW coming up in the state, 6,864 MW - or roughly, a third - is by the private sector. "Abundant power is a major USP of our state today," says minister Patel.
A few worries remain. Though T&D losses have fallen, they are still higher than those of the southern states such as Andhra Pradesh, Karnataka, and Tamil Nadu. The cost of power in Gujarat has been traditionally high, and remains so.
"Our share of hydel power is very low and our power plants are very far away from coalfields," says Puri. "At times the cost of transporting coal equals the cost of the coal." A sizeable proportion of its power - around 29 per cent - also comes from gas-based plants, and the high cost of gas has forced scaling down the operations of some of them.
But ultimately, it is a remarkable transformation for a state which was power deficient barely a decade ago, but now has a surplus of 2,114 MW and a vibrant energy sector. Article credits N. Madhavan BI
RTI applications for NRIs simplified
The Government of India took a major step forward in enabling Non-Resident Indians (NRIs) to file applications under the Right to Information Act this week, announcing that it has launched a service called “elPO,” or Electronic Indian Postal Order. Using this, NRIs across the world may now be in a position to file RTI applications conveniently via direct payment of fees for the same.
According to an Office Memorandum put out on Friday by the government’s Ministry of Personnel, Public Grievances and Pensions, the Department of Posts service will permit NRIs to purchase an Indian Postal Order electronically by paying a fee on-line through e-Post Office Portal i.e. http://www.epostoffice.gov.in. It could also be accessed through India Post website www.indiapost.gov.in, the memorandum explained.
Lokesh Batra, a retired commodore and an RTI activist who was said to be one of the principal campaigners behind the move, said, “At last eIPO launched today. Indian Citizens Abroad can now file RTIs and participate in Nation Building. The Journey that started for me in October 2008 in the U.S. (Boston) 54 months ago has reached its destination today.” He was also quoted as saying that the eIPO would allow Indians abroad to enjoy the same rights as those living in the country."
According to reports it was his frustration with the difficulties in filing an RTI application from the U.S. during a two-month visit there to see his daughter four years ago that led Mr Batra to start an online petition to make it easier for to buy IPOs or demand drafts in Indian rupees. He was said to have moved the Central Information Commission which in 2010 reportedly ordered that a system be put in place to make it possible for Indians living abroad to file RTIs.
The Ministry’s note clarified that at present the facility was provided only for Indian citizens abroad across the globe to facilitate them to seek information from the Central Public Information Officers (CPIOs) under the RTI Act, 2005, and debit and credit cards could be used to purchase the elPO.
In terms of process users are required to get themselves registered at the website, select the Ministry or Department from whom they desire the information under the RTI Act and then elPO so generated can be used to seek information from that Ministry or Department only. Further, the memorandum explained, a printout of the elPO is required to be attached with the RTI application, or if the RTI application was being filed electronically, the elPO must be attached.
As a caveat it should be noted that all the requirements for filing an RTI application as well as other provisions regarding eligibility, time limit and exemptions, as provided in the RTI Act, 2005 will continue to apply. CPIOs are required to maintain a record of the elPOs so received from Indian citizens abroad, but eIPO details can be verified from the website of India Post.
In emailed comments to The Hindu, Somu Kumar, a volunteer with the AID NGO based in Washington said that an activist, Vishal Kudchadkar, conducted the first transaction using the ePIO facility and filed an RTI immediately.
Regarding his experience on using the system Mr. Kudchadkar said, “The ePIO system was very simple and straightforward. It will be nice to have all PIO email IDs also in the list so that we can easily mail the RTI application along with ePIO transaction.”
Subscribe to:
Posts (Atom)